Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗദാസന്റെ ചരിത്രം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 11, 2019, 10:44 pm IST
in Samskriti

 ജ്യേഷ്ഠന്മാരെയും ഗുരുഭൂതന്മാരെയും വന്ദിച്ച് കാഞ്ചനാദി മഹര്‍ഷിമാരോടൊപ്പം ശത്രുഘ്‌നന്‍ സൈന്യസമേതം യാത്രയായി. അസ്തമിക്കാന്‍ നേരത്ത് വാല്‍മീകിയുടെ ആശ്രമത്തിലെത്തി മഹര്‍ഷിയുടെ സല്‍ക്കാരമേറ്റ് അവിടെ തങ്ങി. അവര്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ പണ്ടൊരു യാഗം  നടന്നല്ലോ    അതിന്റെ കഥയെന്തെന്ന് ശത്രുഘ്‌നന്‍ ചോദിച്ചു.അപ്പോള്‍ വാല്‍മീകി പറഞ്ഞു. സൂര്യവംശത്തില്‍ സുദാസന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അയാള്‍ക്ക് മിത്രസഹന്‍ എന്നൊരു പുത്രനുണ്ടായി. സുദാസന്റെ മകനായതിനാല്‍ സൗദാസന്‍ എന്നും വിളിക്കുന്നു. സൗദാസന്‍ മൃഗയാവിനോദത്തിനായി കാട്ടിലെത്തി മൃഗങ്ങളെക്കൊന്ന് സഞ്ചരിക്കുമ്പോള്‍ രണ്ടു രാക്ഷസന്മാര്‍ ശാര്‍ദ്ദൂലവേഷത്തില്‍(കടുവ, പുലി) വിഹരിക്കുകയായിരുന്നു. അവയില്‍ ഒന്നിനെ മിത്രസഹന്‍ വധിച്ചു. മറ്റേ രാക്ഷസന്‍ സുദാസനോട് പകരം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തു. സുദാസന്റെ മരണശേഷം സൗദാസന്‍ രാജാവായി. വസിഷ്ഠനെ വച്ച് ഒരുയാഗം ചെയ്തു. ആസമയത്ത് വസിഷ്ഠന്റെ വേഷത്തില്‍ രാക്ഷസന്‍ അവിടെവന്നു. ഭക്ഷണത്തിന് മാംസക്കറി വേണമെന്ന് രാജാവിനോടു പറഞ്ഞിട്ടുപോയി. രാജാവ് പാചകക്കാരനെ വിളിച്ച് മാംസക്കറിയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. രാക്ഷസന്‍ പാചകക്കാരന്റെ വേഷത്തില്‍ മനുഷ്യമാംസം പാകംചെയ്തുവച്ചു. ഭക്ഷണത്തിനെത്തിയ വസിഷ്ഠന്‍ തനിക്കു മനുഷ്യമാംസം വിളമ്പിയതുകണ്ട് കുപിതനായി നീ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസനായിപ്പോകട്ടെയെന്നു ശപിച്ചു. വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മാംസക്കറിയുണ്ടാക്കിയതെന്ന് സൗദാസന്‍ വാദിച്ചപ്പോള്‍ ജ്ഞാനദൃഷ്ടികൊണ്ട് മഹര്‍ഷി രാക്ഷസന്‍ ചതിച്ചതാണെന്നു മനസ്സിലാക്കി. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് ശാപമോക്ഷം കിട്ടുമെന്ന് രാജാവിനെ അനുഗ്രഹിച്ചു. പന്ത്രണ്ടുവര്‍ഷം രാക്ഷസനായി ജീവിച്ചശേഷം സൗദാസന്‍ മടങ്ങിവന്ന് വീണ്ടും രാജാവായി. അന്ന് രാജാവ് വീണ്ടും യാഗം ചെയ്യിച്ചസ്ഥലമാണിത് എന്ന് വസിഷ്ഠന്‍ പറഞ്ഞുകൊടുത്തു. 

ശത്രുഘ്‌നന്‍ ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് സീത ഇരട്ടപ്രസവിച്ചു. സന്തോഷിച്ച മഹര്‍ഷി 

കുട്ടികള്‍ക്ക് ലവനെന്നും കുശനെന്നും പേരിട്ട് ജാതകര്‍മ്മങ്ങളൊക്കെ വിധിയാം വണ്ണം നടത്തി. ശത്രുഘ്‌നനും വളരെ സന്തോഷിച്ചു. 

ശത്രുഘ്‌നന്‍ ലവണനുമായി യുദ്ധത്തിനായി പുറപ്പട്ടസമയത്ത് ലവണന്‍ മാന്ധാതാവിനെ ശൂലംകൊണ്ടു വധിച്ച സംഭവം മുനി പറഞ്ഞുകൊടുത്തു. ശിവന്‍ നല്‍കിയ ശൂലം കൈയിലില്ലെന്ന് ഉറപ്പുവരുത്തിയിട്ടെ ലവണനോടു യുദ്ധം ചെയ്യാവൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. 

                                                                                                                                                 (തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.