Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗദാസന്റെ ചരിത്രം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 11, 2019, 10:44 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

 ജ്യേഷ്ഠന്മാരെയും ഗുരുഭൂതന്മാരെയും വന്ദിച്ച് കാഞ്ചനാദി മഹര്‍ഷിമാരോടൊപ്പം ശത്രുഘ്‌നന്‍ സൈന്യസമേതം യാത്രയായി. അസ്തമിക്കാന്‍ നേരത്ത് വാല്‍മീകിയുടെ ആശ്രമത്തിലെത്തി മഹര്‍ഷിയുടെ സല്‍ക്കാരമേറ്റ് അവിടെ തങ്ങി. അവര്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ പണ്ടൊരു യാഗം  നടന്നല്ലോ    അതിന്റെ കഥയെന്തെന്ന് ശത്രുഘ്‌നന്‍ ചോദിച്ചു.അപ്പോള്‍ വാല്‍മീകി പറഞ്ഞു. സൂര്യവംശത്തില്‍ സുദാസന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അയാള്‍ക്ക് മിത്രസഹന്‍ എന്നൊരു പുത്രനുണ്ടായി. സുദാസന്റെ മകനായതിനാല്‍ സൗദാസന്‍ എന്നും വിളിക്കുന്നു. സൗദാസന്‍ മൃഗയാവിനോദത്തിനായി കാട്ടിലെത്തി മൃഗങ്ങളെക്കൊന്ന് സഞ്ചരിക്കുമ്പോള്‍ രണ്ടു രാക്ഷസന്മാര്‍ ശാര്‍ദ്ദൂലവേഷത്തില്‍(കടുവ, പുലി) വിഹരിക്കുകയായിരുന്നു. അവയില്‍ ഒന്നിനെ മിത്രസഹന്‍ വധിച്ചു. മറ്റേ രാക്ഷസന്‍ സുദാസനോട് പകരം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തു. സുദാസന്റെ മരണശേഷം സൗദാസന്‍ രാജാവായി. വസിഷ്ഠനെ വച്ച് ഒരുയാഗം ചെയ്തു. ആസമയത്ത് വസിഷ്ഠന്റെ വേഷത്തില്‍ രാക്ഷസന്‍ അവിടെവന്നു. ഭക്ഷണത്തിന് മാംസക്കറി വേണമെന്ന് രാജാവിനോടു പറഞ്ഞിട്ടുപോയി. രാജാവ് പാചകക്കാരനെ വിളിച്ച് മാംസക്കറിയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. രാക്ഷസന്‍ പാചകക്കാരന്റെ വേഷത്തില്‍ മനുഷ്യമാംസം പാകംചെയ്തുവച്ചു. ഭക്ഷണത്തിനെത്തിയ വസിഷ്ഠന്‍ തനിക്കു മനുഷ്യമാംസം വിളമ്പിയതുകണ്ട് കുപിതനായി നീ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസനായിപ്പോകട്ടെയെന്നു ശപിച്ചു. വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മാംസക്കറിയുണ്ടാക്കിയതെന്ന് സൗദാസന്‍ വാദിച്ചപ്പോള്‍ ജ്ഞാനദൃഷ്ടികൊണ്ട് മഹര്‍ഷി രാക്ഷസന്‍ ചതിച്ചതാണെന്നു മനസ്സിലാക്കി. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് ശാപമോക്ഷം കിട്ടുമെന്ന് രാജാവിനെ അനുഗ്രഹിച്ചു. പന്ത്രണ്ടുവര്‍ഷം രാക്ഷസനായി ജീവിച്ചശേഷം സൗദാസന്‍ മടങ്ങിവന്ന് വീണ്ടും രാജാവായി. അന്ന് രാജാവ് വീണ്ടും യാഗം ചെയ്യിച്ചസ്ഥലമാണിത് എന്ന് വസിഷ്ഠന്‍ പറഞ്ഞുകൊടുത്തു. 

ശത്രുഘ്‌നന്‍ ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് സീത ഇരട്ടപ്രസവിച്ചു. സന്തോഷിച്ച മഹര്‍ഷി 

കുട്ടികള്‍ക്ക് ലവനെന്നും കുശനെന്നും പേരിട്ട് ജാതകര്‍മ്മങ്ങളൊക്കെ വിധിയാം വണ്ണം നടത്തി. ശത്രുഘ്‌നനും വളരെ സന്തോഷിച്ചു. 

ശത്രുഘ്‌നന്‍ ലവണനുമായി യുദ്ധത്തിനായി പുറപ്പട്ടസമയത്ത് ലവണന്‍ മാന്ധാതാവിനെ ശൂലംകൊണ്ടു വധിച്ച സംഭവം മുനി പറഞ്ഞുകൊടുത്തു. ശിവന്‍ നല്‍കിയ ശൂലം കൈയിലില്ലെന്ന് ഉറപ്പുവരുത്തിയിട്ടെ ലവണനോടു യുദ്ധം ചെയ്യാവൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. 

                                                                                                                                                 (തുടരും) 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

Kerala

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

Kerala

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

Kerala

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

Kerala

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies