Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരകദര്‍ശനവും രാവണ-യമ യുദ്ധവും

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 4, 2019, 03:41 am IST
inSamskriti

നമുക്കിനി അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലേക്കു വരാം. ഉത്തരരാമായണം രണ്ടാമധ്യായത്തില്‍ നാരദമഹര്‍ഷിയെ കണ്ടുമുട്ടിയ രാവണന്‍ മൂന്നുലോകത്തിലേയും വിശേഷങ്ങള്‍ ചോദിക്കുന്നു. അതുകേട്ട് മുനിപറയുന്നു. ഞാനെന്തുപറയാനാണ്. അങ്ങ് യമനെ ജയിച്ചില്ലല്ലോ. എന്നെ ജയിക്കാന്‍ വരട്ടെ അവനെകൊന്ന് ഞാന്‍ നരകത്തിലിടും എന്ന് യമന്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ വേഗംചെന്ന് യമനെ ജയിക്കാന്‍നോക്ക്. ഇതുകേട്ട് ക്രുദ്ധനായ രാവണന്‍ പുഷ്പകവിമാനത്തില്‍ കയറി യമലോകത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. നരകത്തിലെത്തിയ രാവണന്‍ അവിടെയെത്തുന്നവരെ പലതരത്തില്‍ ശിക്ഷിക്കുന്നതുകാണുന്നു.

കാലസൂത്രം അസിതപത്രവനം, ശൂലപ്രോതം, വൈതരണി എന്നീ നരകങ്ങളില്‍ ഓരോരോ പാപംചെയ്തവരെയിട്ട് ക്ലേശിപ്പിക്കുന്നു. ചിലരെ നായും നരിയും കടിച്ചുവലിക്കുന്നു. ചിലരെ കൃമികള്‍ കടിച്ചുകീറുന്നു. ചുട്ടമണലുള്ള മരുഭൂമിയിലൂടെ ചിലരെ മുട്ടിലിഴയിക്കുന്നു. ചിലര്‍ ഇരുട്ടുമുറിയില്‍ അഗാധമായ കുഴികളില്‍ വീണും ചിലര്‍ ഘോരസമുദ്രത്തില്‍ വീണ് വെള്ളം കുടിക്കുന്നു. തീയില്‍ കിടന്ന് വെന്തുനീറി വെള്ളംതായോയെന്ന് ചിലര്‍ നിലവിളിക്കുന്നു. സര്‍പ്പം കടിച്ചും തേള്‍കുത്തിയും ചിലര്‍ പാരം ദുഃഖിച്ച് അലമുറയിടുന്നു. ചിലരെ ചെമ്പുകൊണ്ടുള്ള രൂപമുണ്ടാക്കി അതു ചുട്ടുപഴുപ്പിച്ച് പോന്‍നിറമുള്ള ഇവളെ നീ ആലിംഗനം ചെയ്തില്ലേ ഇപ്പോള്‍ ഇതിനെ കെട്ടിപ്പിടിക്കൂവെന്നുപറഞ്ഞ് അതിനെ ആലിംഗനം ചെയ്യിക്കുന്നു. ചിലരെ വലിയ കുന്നിന്മുകളില്‍ കയറ്റിയിട്ട് കീഴ്‌പോട്ടുരുട്ടുന്നു. ചിലരുടെ ദേഹത്ത് ആരെയ്യുന്നുവെന്നറിയാതെ അമ്പുകള്‍ വന്നു കുത്തിക്കേറുന്നു. ചിലരെ ഉയരമുള്ള കുന്നിന്മുകളില്‍ കേറ്റിയിട്ട് താഴേക്കു വലിച്ചെറിയുന്നു.

ചിലരുടെ വായില്‍ ഈയം ഉരുക്കിയൊഴിക്കുന്നു. ചിലര്‍ മലംമൂത്രം കഫം തുടങ്ങിയവ കെട്ടിക്കിടക്കുന്ന പുഴയില്‍ തള്ളിയിട്ട് അതിലെ ജലം കുടിപ്പിക്കുന്നു. ചിലര്‍ അനേകം നാള്‍ ശൂലത്തില്‍ കിടന്നു നരകിക്കുന്നു. ചിലരെ കാലഭടന്മാര്‍ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നു. ചുട്ടകൊടില്‍കൊണ്ടു ഞെക്കുന്നു. ചിലരെ കാകനും കഴുകനും കൂര്‍ത്തകൊക്കുകൊണ്ടു കൊത്തിവലിക്കുന്നു. ചിലരെ അതിക്രൂരന്മാരായ  എഴുന്നൂറ്റിയിരുപത് നായ്‌ക്കള്‍ രൂക്ഷതയോടെ കടിച്ചുവലിക്കുന്നു. ചിലരെ രാക്ഷസന്മാര്‍ വാള്‍കൊണ്ടു വെട്ടിക്കൊന്നു ചോരകുടിക്കുന്നു. ചിലരെ ശ്വാസംമുട്ടിച്ച് ദുഃഖിപ്പിക്കുന്നു. മുള്ളില്‍ കൂടി വലിച്ചുകൊണ്ടുപോയി നിലവിളിപ്പിക്കുന്നു. ഇങ്ങനെ അറ്റമില്ലാത്ത നരകങ്ങളില്‍ കിടന്ന് നരകമനുഭവിക്കുന്നവരെകണ്ട് രാവണന് കാരുണ്യമുണ്ടായി. അവരെ പലരെയും  ആ നരകങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി.

രാവണന്റെ ഈ പ്രവൃത്തികള്‍ കണ്ട് യമഭടന്മാര്‍ യമനെ വിവരം അറിയിച്ചു. യമന്‍ തന്റെ ഭടന്മാരെ  അങ്ങാട്ടയച്ചു. പിന്നീട് രാവണസൈന്യവും യമഭടന്മാരും തമ്മില്‍ ഘോരയുദ്ധം നടന്നു.യമഭടന്മാര്‍ പരാജിതരായപ്പോള്‍ മൃത്യുവിന്റെ അകമ്പടിയോടെ യമന്‍ തന്നെ രാവണനെ എതിരിടാന്‍ വന്നു. യമനും രാവണനും തമ്മില്‍ ഘോരയുദ്ധം നടന്നു. മുത്യുവിന്റെ ചൂടേറ്റ് രാക്ഷസസൈന്യം ഒട്ടുമുക്കാലും മൃത്യുവിനു വശഗതരായി. രാവണനെ കൊന്നുകളയാന്‍ മൃത്യുനിശ്ചയിച്ചു. ആ സമയത്ത് ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് രാവണനെ കൊല്ലരുതെന്ന് പറഞ്ഞു. താന്‍ കൊടുത്തവരം സത്യമാകണമെങ്കില്‍ ദേവന്മാരാരും രാവണനെ കൊല്ലരുത്. ബ്രഹ്മദേവന്റെ നിര്‍ദ്ദേശം പാലിച്ച് യമന്‍ യുദ്ധം നിറുത്തി. താന്‍ മുത്യുവിനെ ജയിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചുകൊണ്ട് രാവണനും സൈന്യവും മടങ്ങിപ്പോയി. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം
Kerala

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.