Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കന്യകാപുത്രനായ മേഘനാദന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 30, 2019, 03:52 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പാലാഴിമഥനത്തില്‍ നിന്ന് മഹാലക്ഷ്മിയോടൊപ്പം ജനിച്ച സുലക്ഷണ എന്ന സ്ത്രീ പാര്‍വതിയുടെ പരിചാരികയായിരുന്നു. ഒരിക്കല്‍ നീരാട്ടിനുപോയ പാര്‍വ്വതി പുടവയെടുക്കാന്‍ മറന്നുപോയി. പാര്‍്‌വതി പുടവയെടുത്തുകൊണ്ടുവരാന്‍ സുലക്ഷണയെ പറഞ്ഞുവിട്ടു. എന്നാല്‍ കൊട്ടാരത്തിലെത്തിയ സുലക്ഷണ ശിവസൗന്ദര്യത്തില്‍ മുഗ്‌ദ്ധയായി ശിവനെ ആലിംഗനം ചെയ്തു.

കാമാരിയായ ശിവന്‍ അവള്‍ക്കു വഴങ്ങി വേഴ്ച നടത്തി.  ശിവബീജം അവളില്‍ പതിച്ചു. ആ സമയത്ത് പാര്‍വതീശാപമോര്‍ത്ത് ഭയന്ന സുലക്ഷണയോട് ശിവന്‍ പരഞ്ഞു.‘നീ ഭയപ്പെടണ്ട. ഭര്‍ത്തൃമതിയാകുമ്പോള്‍ മാത്രമേ ഈ ബീജം പുത്രനായി പുറത്തുവരൂ.’’ വസ്ത്രമെടുക്കാന്‍ പോയ സുലക്ഷണ പതിവിലധികം സമയമെടുത്ത് പുടവയുമായി വന്നതും പരിഭ്രമിക്കുന്നതും കണ്ടപ്പോള്‍ പാര്‍വതി സംശയിച്ചു. ദിവ്യദൃഷ്ടികൊണ്ടു സംഭവിച്ചതൊക്കെ 

മനസ്സിലാക്കി. ‘‘നീയൊരു തവളയായിപ്പോകട്ടെ’’യെന്നു ശപിച്ചു. അപ്രകാരം തവളയായി ജലത്തില്‍ പതിച്ച  സുലക്ഷണയെ ശിവന്‍ ചെന്നു കണ്ട് ആശ്വസിപ്പിച്ചു. ‘‘12 വര്‍ഷം കഴിഞ്ഞ് നീ സുന്ദരിയായ പെണ്‍കിട്ടിയായിത്തീരും.  പുത്രിയില്ലാത്ത മയന്‍ നിന്നെ മകളായി ഏറ്റെടുത്തു വളര്‍ത്തും മയന്റെപുത്രി മണ്‌ഡോദരിയാകുന്ന നിന്നെ അതി പ്രശസ്തനായ ഒരുവന്‍ വിവാഹം കഴിക്കും. എന്റെ ബീജം നിന്റെ ഗര്‍ഭത്തില്‍ വളര്‍ന്ന് പ്രസിദ്ധനായ പുത്രനെ നീ പ്രസവിക്കും’’ എന്നീ വരങ്ങള്‍ നല്‍കി  അനുഗ്രഹിച്ചു. അങ്ങനെ തവളയെപ്പോലെ മന്ദോദരമുണ്ടായിരുന്ന അവള്‍ക്ക് മണ്‌ഡോദരിയെന്നപേരുകിട്ടി. മയന്റെ വളര്‍ത്തുപുത്രിയും രാവണന്റെ പത്‌നിയുമായി. ശിവബീജം വളര്‍ന്ന് മേഘനാദനെ പ്രസവിച്ചു.

അദ്ധ്യാത്മരാമായണം മൂലം രണ്ടാം സര്‍ഗ്ഗത്തില്‍ രാവണപ്രതാപം വര്‍ണ്ണിക്കുന്നിടത്ത് അഗസ്ത്യന്‍ ഇങ്ങനെ പറഞ്ഞു. രാവണജ്യേഷ്ഠനായ  കുബേരന്‍ രാവണന്റെ അധര്‍മ്മങ്ങളെപ്പറ്റി കേട്ടപ്പോള്‍ ഒരു ദൂതനെ അയച്ച് രാവണന്‍ അധര്‍മ്മം ചെയ്യരുതെന്ന് ഉപദേശിച്ചു. ഇതുകേട്ട് കുപിതനായ രാവണന്‍ സൈന്യസമേതം അളകാപുരി ആക്രമിച്ചു. കുബേരനെ തോല്പിച്ച് പുഷ്പകവിമാനം അപഹരിച്ചു. എന്നിട്ട് വിജയഭേരിയോടുകൂടി പോയി യമനേയും വരുണനേയും ജയിച്ചു. ഇന്ദ്രനെ വധിക്കാനുള്ള ആഗ്രഹത്തോടെ സ്വര്‍ഗ്ഗലോകം ആക്രമിച്ചു. അതിഘേരമായ യുദ്ധം നടക്കുമ്പോള്‍ ഇന്ദ്രന്‍ രാവണനെ തോല്പിച്ച് ബന്ധിച്ചു. അപ്പോള്‍ മേഘനാഥന്‍ അവിടെയെത്തി ഇന്ദ്രനോട് യുദ്ധംചെയ്ത് രാവണനെ മോചിപ്പിക്കുകയും ഇന്ദ്രനെ പിടിച്ചുകെട്ടി ലങ്കയിലേക്കു കൊണ്ടുവരികയും ചെയ്തു. അതിനാല്‍ ഇന്ദ്രജിത്ത് എന്ന പേരും കിട്ടി. ഒടുവില്‍ ബ്രഹ്മദേവന്‍ ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിച്ചുകൊണ്ടുപോയി. കൈലാസപര്‍വ്വതം പൊക്കി ശിവപ്രീതി സമ്പാദിച്ച രാവണന്‍ ചന്ദ്രഹാസവും നേടിയിട്ട് യുദ്ധത്തിനായി ഹേഹയരാജ്യത്തിലേക്കുപോയി. 

അഞ്ഞൂറുശിരസ്സും ആയിരം കൈകളുമുള്ള ഹേഹയനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധിച്ച് തടവിലിട്ടു. ഇതറിഞ്ഞ് രാവണന്റെ മുത്തച്ഛനായ പുലസ്ത്യമഹര്‍ഷി എത്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തടവില്‍ നിന്നും രാവണനെ മോചിപ്പിച്ചു. പിന്നീടാണ് ബാലിയോട് എതിരിടാന്‍ പോയതും ബാലിയുടെ ബന്ധനത്തിലായതും. പിന്നെ ബാലിയുമായി മൈത്രിയുണ്ടാക്കി.

 ( തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

Kerala

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies