Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ചന്ദ്രനില്‍ നടന്നു എന്നത് വെറും കെട്ടുകഥ; ബൈബിളില്‍ പിടിച്ച് സത്യം ചെയ്യാമോ; ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആള്‍ഡ്രിനെ നുണയനെന്ന് വിളിച്ച് പാസ്റ്റര്‍ പ്രകോപിപ്പിച്ചു; ഒറ്റയടിക്ക് പാസ്റ്ററെ താഴെയിട്ട് ആദ്യചാന്ദ്രയാത്രികന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 01:35 pm IST
in Marukara

വാഷിങ്ടണ്‍: മനുഷ്യന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയെന്ന് വിശ്വസിക്കാനായി ബൈബിളില്‍ തൊട്ട് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടയാളുടെ കരണം അടിച്ച്‌പൊളിച്ച് ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയവരില്‍ ഒരാളായ ബുസ് ആള്‍ഡ്രിന്റെ വീഡിയോ വൈറല്‍. 2002 സെപ്തംബര്‍ ഒന്‍പതിന് നടന്ന സംഭവത്തിന്റെ  വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയതിന്റെ  50 വര്‍ഷം തികയുമ്പോഴാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്. 1969 ജൂലൈ 20 ന് അപ്പോളോ 11 ന്റെ ഭാഗമായി നീല്‍ ആംസ്ട്രോംഗിനൊപ്പമാണ്  ആള്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചില ക്രൈസ്തവ സംഘടനകള്‍ തയാറായില്ലായിരുന്നു.  ഇവര്‍ പലവിധത്തിലുള്ള വാദങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 

ബുസ് ആള്‍ഡ്രിനോട് ചന്ദ്രനില്‍ ഇറങ്ങിയെന്ന്  ബൈബിളില്‍ തൊട്ട് ആണയിടാന്‍ പറഞ്ഞ പാസ്റ്ററിന്റെ മുഖത്തിടിക്കുന്ന വീഡിയോ യു.എസിലെ ഒരു മാധ്യമമാണ് പുറത്തുവിട്ടത്. ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ആണയിട്ട് പിന്നാലെ നടന്ന് പ്രകോപിപ്പിച്ചയാളെ ആള്‍ഡ്രിന്‍ ഇടിച്ചിടുകയായിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയത്  ഗൂഡാലോചനയാണെന്ന് വാദിച്ചിരുന്ന ബാര്‍ട്ട് സിബ്രല്‍ ബേവര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ചാണ് ആള്‍ഡ്രിനെ തടഞ്ഞത്. ചന്ദ്രനിലൂടെ ഇറങ്ങിനടന്നു എന്ന് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ സിബ്രല്‍ ആവശ്യപ്പെട്ടു. ‘ചന്ദ്രനിലൂടെ നടക്കാതെ നടന്നെന്ന് പറഞ്ഞവരില്‍ ഒരാള്‍ നിങ്ങളല്ലേ’ എന്നു ചോദിച്ചു കൊണ്ടു പിന്നാലെ നടന്ന സിബ്രലിനെ ആള്‍ഡ്രിന്‍ അവഗണിച്ചു. എന്നാല്‍ അദ്ദേഹം പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് ആക്ഷേപിച്ച സിബ്രല്‍ ആള്‍ഡ്രിനെ കള്ളനെന്നും നുണയനെന്നും ഭീരുവെന്ന് വിളിച്ചു. 

ഇതോടെ 72 കാരനായ ആള്‍ഡ്രിന്റെ നിയന്ത്രണം വിട്ടു. ബൈബിളില്‍ തൊട്ടു സത്യമിടാന്‍ പിന്നാലെ നടന്നു ബഹളം വെച്ച പാസ്റ്ററായ സിബ്രലിന്റെ മുഖത്തടിച്ച് താഴെ ഇടുകെയായിരുന്നു. 

നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ (ബുസ്സ്) ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു ആദ്യ ചന്ദ്രചരിത്രയാത്രികര്‍.  1969ജൂലൈ 21ന് നീല്‍ ആംസ്‌ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആള്‍ഡ്രിന്‍ എന്ന എഡ്വിന്‍ യൂജിന്‍ ആള്‍ഡ്രിന്‍. ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കഴിഞ്ഞ് സംഘം തിരിച്ചു വന്നതിന് പിന്നാലെ മുതലാണ് നാസയുടെ കഥയാണിതെന്ന് തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങിയത്. 

ഹോളിവുഡിലെ സ്റ്റുഡിയോയില്‍ കൃത്രിമമായി ചിത്രീകരിച്ചതാണ് ചന്ദ്രനില്‍ ഇറങ്ങിയ ദൃശ്യങ്ങളെന്നും ചന്ദ്രോപരിതലം സെറ്റിട്ടതാണ് എന്നുമുള്ളതായിരുന്നു ഇതില്‍ പ്രധാനം. അമേരിക്കയും സോവിറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ മല്‍സരങ്ങളില്‍ യു.എസ്. നേടിയ പ്രധാന വിജയം കൂടിയായിരുന്നു ഈ ചാന്ദ്രദൗത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.