Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐ നേതാക്കള്‍ക്ക് അടിമ ആയില്ലെങ്കില്‍ അടി ഉറപ്പ്; തല്ലേണ്ടവനെ കണ്ടെത്തിയാല്‍ വ്യാജപരാതി നല്‍കാന്‍ വനിത സഖാക്കളുടെ പ്രത്യേക സംഘം; പരാതി എഴുതിവാങ്ങുന്നത് ഇടതുസംഘടനയിലെ അധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 12:34 pm IST
inKerala

തിരുവനന്തപുരം: കത്തിക്കുത്തിനു ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തുന്ന അരാജകത്വത്തിന്റേയും ഗൂണ്ടായിസത്തിന്റേയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കുകയാണ് ആദ്യ പരിപാടി. ഇതിനായി വിദ്യാര്‍ഥികളുടെ മേല്‍വിലാസം അടക്കം എസ്എഫ്‌ഐ നേതാക്കള്‍ക്ക് നല്‍കുന്നത് ഇടുതപക്ഷ സംഘടനയില്‍ പെട്ട കോളേജ് ജീവനക്കാരാണ്. സഖാക്കളുടെ അന്വേഷണത്തില്‍ സിപിഎം രാഷ്‌ട്രീയമല്ലാത്ത കുടുംബങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളുടെ പട്ടിക തയാറാക്കി യൂണിറ്റ് കമ്മിറ്റിക്കു നല്‍കും. വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടുള്ള വിദ്യാര്‍ഥികളെ എസ്എഫ്‌ഐയുടെ പാര്‍ട്ടി കമ്മിറ്റിക്കും സമരത്തിനും ആദ്യം തന്നെ വിളിക്കും. ഇവര്‍ എതിര്‍ത്താല്‍ ഭീഷണിയാണ് ആദ്യം. അതിലും വിദ്യാര്‍ഥി വീണില്ലെങ്കില്‍ എസ്എഫ്‌ഐയിലെ വനിതാ സഖാക്കളെ കൊണ്ടു തല്ലേണ്ട വിദ്യാര്‍ഥിക്കെതിരേ അധ്യാപകര്‍ക്കു പരാതി കൊടുപ്പിക്കും. ഇതിനായി പ്രത്യേകം സഖാക്കളായ പെണ്‍കുട്ടികള്‍ തന്നെ ക്യാംപസിലുണ്ട്. കോളേജിനുള്ളില്‍ വച്ചു മോശമായി പെരുമാറി എന്നാകും മിക്ക പരാതികളും. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപികയുടെ നേതൃത്വത്തിലാണ് പരാതി എഴുതി വാങ്ങുന്നതെന്നാണു കോളേജിലെ വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കുന്നത്. ഇതിനു ശേഷം എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയെന്ന കാരണം പറഞ്ഞു ക്രൂരമായി മര്‍ദിക്കും. മര്‍ദനമേറ്റ വിദ്യാര്‍ഥി ചികിത്സയ്‌ക്കു ശേഷം പരാതിയുമായി പൊലീസിനെ സമീപിക്കും മുന്‍പ് കോളേജില്‍ പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസിനു ലഭിച്ചിട്ടുണ്ടാകും. പിന്നീട്, ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ്. ഒടുവില്‍ എസ്എഫ്‌ഐയുടെ തീട്ടൂരം അനുസരിച്ച്  പഠിക്കാമെന്ന വാക്കില്‍ വിദ്യാര്‍ഥി വീണ്ടും കോളേജിലേക്ക്. എന്നാല്‍, ഇതിനു വഴങ്ങാത്ത നൂറു കണക്കിന് കുട്ടികളാണ് കോളേജ് മാറിപ്പോയിട്ടുള്ളത്.

എസ്എഫ്ഐക്കാര്‍ തമ്മില്‍ പ്രശ്നം ഉണ്ടായാല്‍ പ്രിന്‍സിപ്പലും അദ്ധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കു പോകുന്നതും പതിവാണ്. അധ്യാപകര്‍ക്കൊപ്പം അനധ്യാപകരും ഈ സംഘത്തിലുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ മോളി മെഴ്‌സിലിനെ എസ്എഫ്ഐക്കാര്‍ മണിക്കൂറുകളോളും തടഞ്ഞുവച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച പ്രിന്‍സിപ്പല്‍ അതിനുള്ള ഉത്തരവ് ടൈപ്പ് ചെയ്യാന്‍ ജീവനക്കാരെ ഏല്‍പ്പിച്ചില്ല. വിവരം ചോരുമെന്ന് ഭയന്ന് അവര്‍ പുറത്തെ ഡിടിപി സെന്ററില്‍ പോയി ഉത്തരവ് ടെപ്പ് ചെയ്തു എത്തിക്കുകയായിരുന്നത്രെ. 

അതേസമയം, യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രനെ കുത്തിയ സംഭവത്തെക്കുറിച്ചു സംസാരിക്കവെ, അവിടുത്തെ തന്നെ ഒരു ഇടതുപക്ഷ സഹയാത്രികനായ അധ്യാപകന്‍ പറഞ്ഞ കാര്യവും പുറത്തുവന്നിട്ടുണ്ട്. യൂണിയന്‍ ഓഫിസില്‍ കൊണ്ടുപോയി കൈകാര്യം ചെയ്താല്‍ പോരായിരുന്നോ, കുത്തിയതു കൊണ്ടല്ലേ ഇത്രയും ബഹളം ഉണ്ടായതെന്നും അടി കൊടുക്കുന്നത് ഇവിടെ സ്ഥിരം കാര്യമല്ലേ എന്നുമാണ് സഹപ്രവര്‍ത്തകനോട് ഈ അധ്യാപകന്‍ പറഞ്ഞത്. കോളേജില്‍ ഗുണ്ടായിസം കാണിക്കുന്ന എസ്എഫ്‌ഐ നേതാക്കള്‍ക്ക് കുടപിടിക്കുന്നത് ഇത്തരത്തിലുള്ള അധ്യാപകരാണെന്ന് അവിടുത്തെ വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.