Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐ നേതാക്കള്‍ക്ക് അടിമ ആയില്ലെങ്കില്‍ അടി ഉറപ്പ്; തല്ലേണ്ടവനെ കണ്ടെത്തിയാല്‍ വ്യാജപരാതി നല്‍കാന്‍ വനിത സഖാക്കളുടെ പ്രത്യേക സംഘം; പരാതി എഴുതിവാങ്ങുന്നത് ഇടതുസംഘടനയിലെ അധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 12:34 pm IST
in Kerala

തിരുവനന്തപുരം: കത്തിക്കുത്തിനു ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തുന്ന അരാജകത്വത്തിന്റേയും ഗൂണ്ടായിസത്തിന്റേയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കുകയാണ് ആദ്യ പരിപാടി. ഇതിനായി വിദ്യാര്‍ഥികളുടെ മേല്‍വിലാസം അടക്കം എസ്എഫ്‌ഐ നേതാക്കള്‍ക്ക് നല്‍കുന്നത് ഇടുതപക്ഷ സംഘടനയില്‍ പെട്ട കോളേജ് ജീവനക്കാരാണ്. സഖാക്കളുടെ അന്വേഷണത്തില്‍ സിപിഎം രാഷ്‌ട്രീയമല്ലാത്ത കുടുംബങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളുടെ പട്ടിക തയാറാക്കി യൂണിറ്റ് കമ്മിറ്റിക്കു നല്‍കും. വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടുള്ള വിദ്യാര്‍ഥികളെ എസ്എഫ്‌ഐയുടെ പാര്‍ട്ടി കമ്മിറ്റിക്കും സമരത്തിനും ആദ്യം തന്നെ വിളിക്കും. ഇവര്‍ എതിര്‍ത്താല്‍ ഭീഷണിയാണ് ആദ്യം. അതിലും വിദ്യാര്‍ഥി വീണില്ലെങ്കില്‍ എസ്എഫ്‌ഐയിലെ വനിതാ സഖാക്കളെ കൊണ്ടു തല്ലേണ്ട വിദ്യാര്‍ഥിക്കെതിരേ അധ്യാപകര്‍ക്കു പരാതി കൊടുപ്പിക്കും. ഇതിനായി പ്രത്യേകം സഖാക്കളായ പെണ്‍കുട്ടികള്‍ തന്നെ ക്യാംപസിലുണ്ട്. കോളേജിനുള്ളില്‍ വച്ചു മോശമായി പെരുമാറി എന്നാകും മിക്ക പരാതികളും. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപികയുടെ നേതൃത്വത്തിലാണ് പരാതി എഴുതി വാങ്ങുന്നതെന്നാണു കോളേജിലെ വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കുന്നത്. ഇതിനു ശേഷം എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയെന്ന കാരണം പറഞ്ഞു ക്രൂരമായി മര്‍ദിക്കും. മര്‍ദനമേറ്റ വിദ്യാര്‍ഥി ചികിത്സയ്‌ക്കു ശേഷം പരാതിയുമായി പൊലീസിനെ സമീപിക്കും മുന്‍പ് കോളേജില്‍ പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസിനു ലഭിച്ചിട്ടുണ്ടാകും. പിന്നീട്, ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ്. ഒടുവില്‍ എസ്എഫ്‌ഐയുടെ തീട്ടൂരം അനുസരിച്ച്  പഠിക്കാമെന്ന വാക്കില്‍ വിദ്യാര്‍ഥി വീണ്ടും കോളേജിലേക്ക്. എന്നാല്‍, ഇതിനു വഴങ്ങാത്ത നൂറു കണക്കിന് കുട്ടികളാണ് കോളേജ് മാറിപ്പോയിട്ടുള്ളത്.

എസ്എഫ്ഐക്കാര്‍ തമ്മില്‍ പ്രശ്നം ഉണ്ടായാല്‍ പ്രിന്‍സിപ്പലും അദ്ധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കു പോകുന്നതും പതിവാണ്. അധ്യാപകര്‍ക്കൊപ്പം അനധ്യാപകരും ഈ സംഘത്തിലുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ മോളി മെഴ്‌സിലിനെ എസ്എഫ്ഐക്കാര്‍ മണിക്കൂറുകളോളും തടഞ്ഞുവച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച പ്രിന്‍സിപ്പല്‍ അതിനുള്ള ഉത്തരവ് ടൈപ്പ് ചെയ്യാന്‍ ജീവനക്കാരെ ഏല്‍പ്പിച്ചില്ല. വിവരം ചോരുമെന്ന് ഭയന്ന് അവര്‍ പുറത്തെ ഡിടിപി സെന്ററില്‍ പോയി ഉത്തരവ് ടെപ്പ് ചെയ്തു എത്തിക്കുകയായിരുന്നത്രെ. 

അതേസമയം, യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രനെ കുത്തിയ സംഭവത്തെക്കുറിച്ചു സംസാരിക്കവെ, അവിടുത്തെ തന്നെ ഒരു ഇടതുപക്ഷ സഹയാത്രികനായ അധ്യാപകന്‍ പറഞ്ഞ കാര്യവും പുറത്തുവന്നിട്ടുണ്ട്. യൂണിയന്‍ ഓഫിസില്‍ കൊണ്ടുപോയി കൈകാര്യം ചെയ്താല്‍ പോരായിരുന്നോ, കുത്തിയതു കൊണ്ടല്ലേ ഇത്രയും ബഹളം ഉണ്ടായതെന്നും അടി കൊടുക്കുന്നത് ഇവിടെ സ്ഥിരം കാര്യമല്ലേ എന്നുമാണ് സഹപ്രവര്‍ത്തകനോട് ഈ അധ്യാപകന്‍ പറഞ്ഞത്. കോളേജില്‍ ഗുണ്ടായിസം കാണിക്കുന്ന എസ്എഫ്‌ഐ നേതാക്കള്‍ക്ക് കുടപിടിക്കുന്നത് ഇത്തരത്തിലുള്ള അധ്യാപകരാണെന്ന് അവിടുത്തെ വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.