Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്റെ മകന്റെ ഭാവി എസ്എഫ്‌ഐ ഇല്ലാതാക്കി; പ്രകോപനത്തിന് കാരണം പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യനായത്; കുടുംബത്തിന്റെ അത്താണിയാണ് ആശുപത്രിയില്‍ കിടക്കുന്നത്’; നിറകണ്ണുകളോടെ അഖിലിന്റെ അമ്മ

നീരജ് ജി.ജി by നീരജ് ജി.ജി
Jul 14, 2019, 04:21 pm IST
in Kerala

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ നിറപുഞ്ചിരിയോടെ കോളേജിലേക്ക് പോയതാണ് എന്റെ മകന്‍. അവന്റെ ഭാവി ജീവിതമാണ് അവര്‍ ഇല്ലാതാക്കിയത്. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ അമ്മ ജിജുവിന്റെ വാക്കുകളാണിത്.

കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനെ കഴിഞ്ഞ വര്‍ഷമാണ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പവര്‍ ലിഫ്റ്റിങ്ങില്‍ കേരളാ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായിരുന്നു അഖില്‍. അന്നു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. യൂണിറ്റ് കമ്മറ്റികള്‍ നിശ്ചയിച്ച ആളിനല്ല ചാമ്പ്യന്‍ഷിപ്പ് ലഭിച്ചത്. അതിനാല്‍ അഖിലിനെ വകവരുത്തണമെന്ന് അന്ന് തീരുമാനിച്ചിരുന്നു. അഖിലിന്റെ ബൈക്ക് യൂണിറ്റ് റൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിനായിരുന്നു അന്നത്തെ മര്‍ദനം. അന്ന് അഖിലിന്റെ മുതുകില്‍ വരെ ഇവര്‍ മര്‍ദിച്ചതായി അഖിലിന്റെ അമ്മ പറയുന്നു. തുടര്‍ന്ന് അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍ സിപിഎം ജില്ലാ നേതാക്കളെ കണ്ട് പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ചിരുന്നു. 

കഴിഞ്ഞ ബുധനാഴ്ച വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചു. കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു വച്ചിരുക്കുന്നു എന്ന് അഖില്‍ അച്ഛനെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ അഖിലിന്റെ അച്ഛന്‍ കോളേജില്‍ എത്തി. ഇനി പ്രശ്നങ്ങള്‍  ഉണ്ടാകില്ലെന്ന് ശിവരഞ്ജിത് ഉറപ്പ് നല്‍കിയിരുന്നതായും അഖിലിന്റെ അമ്മ പറയുന്നു. ഈ ഉറപ്പിലാണ് അഖില്‍ വെള്ളിയാഴ്ച കോളേജിലേയ്‌ക്ക് പോയത്. 

അഖിലിനെ യൂണിവേഴ്സിറ്റി കോളേജിലേയ്‌ക്ക് പഠിക്കാന്‍ വിടുന്നതില്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. അഖിലിന്റെ നിര്‍ബന്ധത്തിനാണ് യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നത്. സ്പോര്‍ട്ട്സ് ക്വാട്ടയിലായിരുന്നു പ്രവേശനം. പവര്‍ലിഫ്റ്റിങ് ചാമ്പ്യനായതിനാല്‍ അഖിലിന് ജോലി സാധ്യതയും ഏറെയായിരുന്നു. ഇതിലൂടെ കുടുംബം രക്ഷപ്പെടുമായിരുന്നു. ഇതിനെയാണ് ഇവര്‍ ഇല്ലാതാക്കിയത്. നിറകണ്ണുകളോടെയായിരുന്നു അഖിലിന്റെ അമ്മയുടെ പ്രതികരണം.

 റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ അഖിലിന്റെ അച്ഛന്‍ പരേഡ് നയിക്കുന്ന ചിത്രം വീട്ടില്‍ തൂക്കിയിട്ടുണ്ട്. അഖിലും സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. ആറ്റുകാല്‍ ചിറമുക്കിന് സമീപം കുത്തുകല്ലിന്‍മൂട്ടിലാണ് അഖിലിന്റെ വീട്. സ്വീകരണ മുറി നിറയെ അഖില്‍ പവര്‍ ലിഫ്റ്റിങ്ങില്‍ നേടിയ മെഡലുകളും ട്രോഫികളുമാണ്. അഖിലിന് ഇനി കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്നും വീട്ടുകാര്‍ക്ക് ശങ്കയാണ്. ചിഞ്ജുവാണ് അഖിലിന്റെ സഹോദരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.