Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡല്‍ഹിയിലെ ക്ഷേത്രം ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് താലിബാന്‍ മോഡല്‍ ആക്രമണത്തില്‍; ദുര്‍ഗാ മന്ദിറിലെ വിഗ്രഹങ്ങള്‍ അടിച്ച് തകര്‍ത്തു; കുട്ടിയെ തട്ടികൊണ്ടു പോയിട്ടും അക്രമം മറച്ചുവച്ച് മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 03:37 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി ചൗരി ബസാറിന് സമീപത്തെ ലാല്‍ കുവാനിലെ ക്ഷേത്രം ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് താലിബാന്‍ മോഡല്‍ ആക്രമണത്തില്‍. ക്ഷേത്രം തകര്‍ത്ത അക്രമികള്‍ വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് ദിവസത്തോളം സംഭവം മറച്ചുവച്ച മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ചയായതോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

മുഹമ്മദ്, സഞ്ജീവ് കുമാര്‍ എന്നിവര്‍ തമ്മില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് തുടക്കം. ഇതിന് പിന്നാലെ ഒരു സംഘം മുസ്ലിങ്ങളെത്തി പ്രകോപനമുണ്ടാക്കാന്‍ ക്ഷേത്രത്തിന് മുന്നിലിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് നൂറ് വര്‍ഷത്തോളം പഴക്കമുള്ള ദുര്‍ഗാ മന്ദിര്‍ ആക്രമിച്ചത്. വിഗ്രഹങ്ങള്‍ തകര്‍ത്തു. സഞ്ജീവ് കുമാറിന്റെ വീട് അടിച്ചുതകര്‍ക്കുകയും ഭാര്യയെയും പ്രായമായ അമ്മയെയും മര്‍ദ്ദിക്കുകയും ചെയ്തു.  പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അര്‍ദ്ധസൈനികരെ ഉള്‍പ്പെടെ ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 

ഭീതിയൊഴിയാതെ ലാല്‍ കുവാന്‍

അക്രമം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഭീതിയുടെ നിഴലിലാണ് ലാല്‍ കുവാനിലെ ഹിന്ദുക്കള്‍. ദല്‍ഹിയിലെ ഏറ്റവും പിന്നാക്ക മേഖലയാണിത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഏതാനും ഹിന്ദു വീടുകള്‍ മാത്രമാണുള്ളത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അക്രമം നടക്കാറുണ്ടെന്ന് പ്രദേശവാസിയായ താരാചന്ദ് ‘ജന്മഭൂമി’യോട് പറഞ്ഞു. വാക്കുതര്‍ക്കങ്ങളും പ്രാദേശിക പ്രശ്നങ്ങളും മതപരമായ അക്രമങ്ങളിലെത്തും. മുസ്ലിങ്ങളാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസില്‍ പരാതിപ്പെട്ടെന്നും മാതാപിതാക്കളായ മൂനയും ബണ്ടി സക്സേനയും പ്രതികരിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. 

ക്ഷേത്രത്തിന് മുന്നില്‍ വിഎച്ച്പി പ്രതിഷേധം സംഘടിപ്പിച്ചു. ജയ് ശ്രീരാം വിളികള്‍ ഉയര്‍ത്തി നൂറ് കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ സംസാരിച്ചു. കേന്ദ്ര മന്ത്രിയും സ്ഥലം എംപിയുമായ ഡോ.ഹര്‍ഷവര്‍ദ്ധന്‍ പ്രദേശം സന്ദര്‍ശിച്ചു. ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യമല്ല അക്രമികള്‍ ചെയ്തതെന്നും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, രാജ്യത്ത് മുസ്ലിങ്ങളെ വേട്ടയാടുകയാണെന്ന് വ്യാജ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യതലസ്ഥാനത്ത് നടന്ന സംഭവം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. ജയ് ശ്രീറാം വിളിക്കാത്തതിന് ആക്രമിച്ചുവെന്ന വ്യാജ വാര്‍ത്ത ചുട്ടെടുക്കുന്ന മാധ്യമങ്ങളും വിഷയത്തില്‍ മൗനത്തിലാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.