Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jun 5, 2019, 06:40 am IST
in India

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ആടിയുലയുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ സഖ്യകക്ഷി നേതാക്കള്‍ പണിപ്പെടുമ്പോള്‍ നേതൃത്വത്തെയും സഖ്യസര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. 

മുന്‍മന്ത്രിയും ബിടിഎം ലേഔട്ട് എംഎല്‍എയുമായ രാമലിംഗറെഡ്ഡിയാണ് ഇന്നലെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. രാമലിംഗറെഡ്ഡിയുടെ ആരോപണങ്ങളെ പിന്തുണച്ച് മുന്‍മന്ത്രിമാരും എംഎല്‍എമാരുമായ റോഷന്‍ ബെയ്ഗും വി. മുനിയപ്പയും രംഗത്തെത്തി. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് രാമലിംഗ റെഡ്ഡിയുടെ അനുയായികള്‍ പ്രതിഷേധവുമായി എത്തിയതോടെ കോണ്‍ഗ്രസ്സിനുള്ളിലെ ആഭ്യന്തര കലഹം മറ നീക്കി പുറത്തുവന്നു. 

രാമലിംഗ റെഡ്ഡി ഇന്നലെ രാവിലെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത്. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടി തയാറാകുന്നില്ലെന്നും അവഗണിക്കുന്നെന്നുമാണ് രാമലിംഗറെഡ്ഡിയുടെ ആരോപണം. ഇതു തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വലിയ ചോദ്യങ്ങള്‍ നേതൃത്വം നേരിടേണ്ടിവരും. മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി ഒപ്പംചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടാതെ സംരക്ഷിക്കേണ്ടത് നേതൃത്വമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ അവര്‍ പാര്‍ട്ടിയില്‍ തുടരുന്നത് ബുദ്ധിമുട്ടാകും. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള അസന്തുലിതത്വം നഷ്ടപ്പെടുന്നതില്‍ നേതാക്കള്‍ ശ്രദ്ധിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്താത്ത മന്ത്രിമാര്‍ക്ക് പാര്‍ട്ടി ചുമതല നല്‍കി മുതിര്‍ന്ന നേതാക്കളെ മന്ത്രിമാരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ റോഷന്‍ ബെയ്ഗും വി. മുനിയപ്പയും രാമലിംഗ റെഡ്ഡിയുടെ ആരോപണങ്ങളെ പിന്തുണച്ചെത്തി. 

പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെടുന്നു. എന്താണ് ഇപ്പോള്‍ നടക്കുന്നതെന്നും കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്നും റോഷന്‍ ബെഗ്‌യ് പറഞ്ഞു. സഖ്യസര്‍ക്കാരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സാധിക്കുമെന്ന് വി. മുനിയപ്പ പ്രസ്താവിച്ചു. 

കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാമലിംഗറെഡ്ഡി ആദ്യ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്ന് രാമലിംഗറെഡ്ഡിയെ ഒഴിവാക്കി. 2018 ഡിസംബറിലെ രണ്ടാം മന്ത്രിസഭയിലും രാമലിംഗറെഡ്ഡി ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ മകളും ജയനഗര്‍ എംഎല്‍എയുമായ സൗമ്യറെഡ്ഡിയും പ്രതിഷേധിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനായുള്ള മന്ത്രിസഭാ വികസനത്തിലും ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാമലിംഗറെഡ്ഡി പരസ്യ പ്രതികരണം നടത്തിയത്. 

ചില മന്ത്രിമാരെ ഒഴിവാക്കി അതൃപ്തരായ മറ്റു ചിലരെ പരിഗണിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ഇതു തിരുത്തി. നിലവില്‍ ഒഴിവുള്ള മൂന്നു മന്ത്രിസ്ഥാനത്തേക്ക് പരിഗണന നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കടുംപിടിത്തമാണ് പ്രധാന പ്രതിസന്ധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.