Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാവേറാക്രമണം: കേരളബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ശ്രീലങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 02:18 am IST
in India

ന്യൂദല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണത്തിലെ കേരളാ ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ശ്രീലങ്കയിലെത്തി. ഇവര്‍ ഒരാഴ്ച അവിടെത്തങ്ങും. നേരത്തെ, ലങ്കന്‍ യാത്രയ്‌ക്ക് എന്‍ഐഎയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

തങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച മുഴുവന്‍ വിവരങ്ങളും ഇന്ത്യക്ക് കൈമാറാമെന്ന് ശ്രീലങ്ക വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് എന്‍ഐഎ സംഘം തന്നെ ശ്രീലങ്കയ്‌ക്ക് പോകുന്നത്. എന്‍ഐഎ മേധാവി വൈ.സി. മോദിയുടെയോ ഒരു ഐജിയുടെയോ നേതൃത്വത്തിലുള്ള സംഘമാകും പോകുക. ഐഎസിന്റെ കേരള ഘടകവും ലങ്കന്‍ ഭീകരരും തമ്മിലുള്ള ബന്ധമാണ് ഇവര്‍ പ്രധാനമായും അന്വേഷിക്കുക.

ശ്രീലങ്കയിലെ ചാവേറാക്രമണത്തിനു പിന്നിലുള്ളവരും കേരളമടക്കം ദക്ഷിണേന്ത്യയിലുള്ള ഭീകരരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് ഇതിനകം വെളിവായി. ഇത് ലങ്കന്‍ അന്വേഷണ ഏജന്‍സികള്‍ കൂടി സ്ഥിരീകരിച്ചാല്‍ മതി. അതിന് കാത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതന്‍ പറഞ്ഞു. ചാവേറുകള്‍ക്ക് കേരളവുമായും തമിഴ്‌നാടുമായും ബന്ധമുണ്ടെന്ന് ലങ്കന്‍ സൈനിക മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം എന്‍ഐഎ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ലങ്കന്‍ ചാവേറാക്രമണങ്ങളുടെ സൂത്രധാരനും ചാവേറുമായിരുന്ന സഹ്‌റാന്‍ ഹാഷിമിന്റെ അനുയായി ആയിരുന്നുവെന്നും വ്യക്തമായി. കേരളത്തില്‍ ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി. ദക്ഷിണേന്ത്യയില്‍ നിന്ന് അനവധി യുവാക്കളെ ഇയാളാണ് ഭീകരപ്രവര്‍ത്തനത്തിലേക്ക്  വഴി തിരിച്ചുവിട്ടിരുന്നത്.

ഹാഷിം അടക്കം ഒന്‍പത് ചാവേറുകളാണ് ശ്രീലങ്കയില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടത്തിയത്. ഐഎസും അവരുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാഅത്തുമാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നും തെളിഞ്ഞിട്ടുണ്ട്. 

തങ്ങളുടെ അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ എന്‍ഐഎ ശ്രീലങ്കയ്‌ക്കും കൈമാറും. കേരളത്തിലെയും കോയമ്പത്തൂരിലെയും ഐഎസ് ശാഖകളെക്കുറിച്ച് ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച ഇലക്‌ട്രോണിക് തെളിവുകളും കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു പുറമേ ഹാഷിമിന്റെ വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ഐബിയും റോയും ശേഖരിച്ച വിവരങ്ങള്‍ വീണ്ടും വിശകലനം ചെയ്യും, അവര്‍ പറഞ്ഞു.

ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ രണ്ടു മണിക്കൂര്‍ മുന്‍പ് ശ്രീലങ്കയെ അറിയിച്ചിരുന്നു. എന്നാല്‍, അവര്‍ ഇത് അവഗണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.