Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നോത്ര ദാം കത്തീഡ്രല്‍-പുനര്‍നിര്‍മാണ പദ്ധതികള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 05:31 pm IST
in Lifestyle

ചരിത്ര നിര്‍മിതിയുടെ വലിയൊരു ദുരന്തം.  പിന്നീട് അതു പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള കൗതുകം. കഴിഞ്ഞ മാസം കത്തിയമര്‍ന്ന, ലോക പ്രശസ്ത നോത്ര ദാം കത്തീഡ്രലിന്റെ  മേല്‍ഭാഗങ്ങളും മറ്റും എത്രയും വേഗം അതുപോലെ തന്നെ കൂടുതല്‍ സുരക്ഷിതമായി നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ലോകത്തിലെ പ്രധാന നിര്‍മാണ വിദഗ്ധരില്‍നിന്നും ഫ്രഞ്ച് സര്‍ക്കാര്‍ ഡിസൈന്‍ ക്ഷണിച്ചിരുന്നു. ഒരര്‍ഥത്തില്‍ ആഗോള മത്സരാധിഷ്ഠിത പ്‌ളാനുകളാണ് ക്ഷണിച്ചിരുന്നത്.

ലോക പ്രശസ്തമായ നിരവധി നിര്‍മാണ കമ്പനികള്‍ അവരുടെ പദ്ധതികള്‍ ഫ്രഞ്ചു സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 12ാം നൂറ്റാണ്ടിലെ ഗോഥിക് മാതൃകയിലാണ് കത്തീഡ്രലിന്റെ നിര്‍മാണം. പാരീസിലെ തന്നെ ഒരു കമ്പനി തികച്ചും പാരിസ്ഥിതിക സൗഹാര്‍ദപരമായ ഒരു ഗ്‌ളാസ് സോളാര്‍ മേല്‍ക്കൂര കത്തീഡ്രലിനുവേണ്ടി നിര്‍മിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. പച്ചക്കറികളും ഫലമൂലാധികളും വിളയുന്ന നല്ലൊരു തോട്ടവും കൂടി ഇവര്‍ ഇതിനകത്ത് ഡിസൈന്‍ ചെയ്യുന്നുണ്ട്.വര്‍ഷത്തില്‍ 21 ടണ്ണോളം പച്ചക്കറികളും മധുര ഫലങ്ങളും ഇൗ തോട്ടത്തില്‍നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ഈ കമ്പനി അവകാശപ്പെടുന്നു.

ഈ പദ്ധതിയുടെ പേര് പാലഞ്ജനസിസ് എന്നാണ്. ഗ്രീക്കുഭാഷയില്‍ ഇതിനെ പുനര്‍ജന്മമെന്നോ പുതു തലമുറയെന്നോ അര്‍ഥം പറയാം. ഗ്‌ളാസും ഓക്കും കാര്‍ബണ്‍ ഫൈബറുമായുള്ള മേല്‍ക്കൂരയില്‍നിന്നും സോളാര്‍ എനര്‍ജിയിലേക്കു പരിവര്‍ത്തിപ്പിക്കാം എന്നത് വലിയ സവിശേഷതയാണ്.  ഇതില്‍നിന്നും കത്തീഡ്രലിന്  ആവശ്യമുള്ള വൈദ്യുതിയും ലഭിക്കും.

മറ്റൊരു നിര്‍മാണ കമ്പനി പറയുന്നത് ഒരു ഹരിതഗ്രഹം തന്നെ മേല്‍ക്കൂരയില്‍ നിര്‍മിക്കാമെന്നാണ്. ഇതു പക്ഷേ, പൊതുജനങ്ങള്‍ക്കുള്ള ഉപയോഗത്തിനല്ല മറിച്ച് പ്രാണികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വേണ്ടിയാണ്. 2013 മുതല്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം തേനീച്ചകള്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ ജീവിച്ചുവരികയായിരുന്നു. അതിശയമെന്നു പറയട്ടെ വന്‍ അഗ്നിയില്‍നിന്നും അവ രക്ഷപെടുകയായിരുന്നു. ഇവയ്‌ക്കുകൂടി ആവാസം നല്‍കും വിധമാണ് നിര്‍മാണമെന്നാണ് കമ്പനിയുടെ അവകാശവാദം. 

മറ്റൊരു പദ്ധതി നീലനിറത്തിലുള്ള ടൈല്‍ പതിക്കുക എന്നതാണ്. കടലില്‍നിന്നും പ്രത്യേക രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം പ്‌ളാസ്റ്റിക്കുകൊണ്ടാണ് ഇതിന്റെ നിര്‍മിതി. അനേകം മരങ്ങള്‍മുറിച്ചുണ്ടാക്കുന്ന തടികള്‍ക്കുപകരം ഇതാകുന്നത് കൂടുതല്‍ സുരക്ഷിതമെന്ന് ആ കമ്പനി പറയുന്നു. 

മധ്യകാല ചരിത്രം പഠിപ്പിക്കുന്ന പ്രശസ്തനായ ഒരു പ്രൊഫസറുടെ അഭിപ്രായത്തില്‍ കത്തിയത് പുനര്‍നിര്‍മിക്കാന്‍ 40 വര്‍ഷം വേണ്ടിവരുമെന്നാണ്. അത്രയ്‌ക്കു വേഗത്തിലാണെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)
India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

India

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.