Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
May 20, 2019, 11:00 am IST
in News

തിരുവനന്തപുരം: പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട. കുളവാഴ തുടങ്ങി ആറ്റില്‍ വ്യാപകമായിട്ടുളള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് നിലവിലുളള കരാറുകാരായ മാറ്റ്‌ പ്രോപ്പിനെ മാറ്റി യുഎസ്എ ആസ്ഥാനമായിട്ടുളള എംജിഎം റിസോഴ്‌സിന് നല്‍കിയതിലാണ് രഹസ്യ അജണ്ട നടപ്പിലായത്.  ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ ഉറപ്പിക്കാതെയാണ് എംജിഎമ്മിന് പാര്‍വതീ പുത്തനാറിന്റെ ശുചീകരണ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കിവില്‍ പ്രവര്‍ത്തി നല്‍കിയിരിക്കുന്നത്. 

പാര്‍വതീ പുത്തനാര്‍  ശുചീകരണത്തില്‍ നിന്നും വൃത്തിയാക്കല്‍ പുര്‍ത്തിയാക്കാതെ മാറ്റ്‌പ്രോപ്പ് പിന്‍വാങ്ങിയതാണ് എംജിഎമ്മിന് നല്‍കാന്‍ കാരണമായത്. കോട്ടപ്പുറം പൊന്നാനി ഭാഗത്ത് ശുചീകരണം നടത്തിയിരുന്ന ഇവരെ ഇവിടേക്ക് കിവില്‍ ക്ഷണിക്കുകയായിരുന്നു. കോവളം  മുതല്‍ ആക്കുളം വരെയുളള ശുചീകരണത്തില്‍ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയായിരുന്നു എംജിഎം. എന്നാല്‍ ഇവരെ പിന്തളളിയാണ് മാറ്റ്‌പ്രോപ്പിന് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍പോലും ഇക്കാര്യത്തില്‍ അട്ടിമറിച്ചിരുന്നുവെന്നതാണ് വസ്തുത. 

കഴിഞ്ഞ ജൂണിലാണ് കോവളം മുതല്‍ ആക്കുളം വരെയുളള  ശുചീകരണം മാറ്റ്‌പ്രോപ്പിന് നല്‍കിയത്. മൂന്ന് മാസത്തെ കാലാവധിയില്‍ 35 ലക്ഷമാണ് കരാര്‍ തുകയായി ടെന്‍ഡറില്‍ കാണിച്ചത്. എന്നാല്‍ 42 ലക്ഷം രൂപയാണ് ഇക്കാര്യത്തില്‍ മാറ്റ്‌പ്രോപ്പിന് ചെലവഴിച്ചത്. മാത്രവുമല്ല കരാര്‍ വ്യവസ്ഥയില്‍ നിന്നും ഒരുമാസം അധികം അനുമതി വാങ്ങി ഒക്ടോബര്‍ വരെ നാലുമാസം ശുചീകരണ രംഗത്തുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ കരാറില്‍ പറഞ്ഞിട്ടുളള ശുചീകരണത്തിന്റെ നാലിലൊരു ഭാഗം പോലും പൂര്‍ത്തിയാക്കാന്‍ മാറ്റ്‌പ്രോപ്പിന് കഴിഞ്ഞിട്ടില്ല. വളളക്കടവ് മുതല്‍ വെണ്‍പാലവട്ടം വരെയാണ് ഇവരുടെ ശുചീകരണം ഭാഗികമായി നടന്നത്. കരാറില്‍ പറഞ്ഞിട്ടുളള ആറിന്റെ വശങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ആറ്റില്‍  കടപുഴകി വീണിട്ടുളള മരങ്ങള്‍, പ്ലാസ്റ്റിക്  തുടങ്ങിയ മാലിന്യങ്ങള്‍ തുടങ്ങിയവ ശാശ്വതമായി നീക്കം ചെയ്യാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വേണ്ടത്ര യന്ത്രസാമഗ്രികള്‍ ഇവര്‍ക്ക് ഇല്ലെന്നതാണ് പരാജയത്തിന് കാരണമായത്. എന്നാല്‍  ടെന്‍ഡര്‍ വ്യവസ്ഥയനുസ്സരിച്ചുളള യന്ത്രസാമഗ്രികളില്ലാത്ത ഇവര്‍ക്ക് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. 

ഒക്ടോബറില്‍ മാറ്റ്‌പ്രോപ്പ്  ശുചീകരണം വിട്ടൊഴിഞ്ഞതോടെ ജനശ്രദ്ധയാകര്‍ഷിക്കാത്തവിധം മാറ്റ്‌പ്രോപ്പിന്റെ ജീവനക്കാരെക്കൊണ്ട് കഴിഞ്ഞ ആറ് മാസം ശുചീകരണം തട്ടിയുംമുട്ടിയും നീട്ടിക്കൊണ്ട് പോവുകയായിരുന്നു കിവില്‍ ചെയ്തത്. ഇതിനായി ചെലവഴിച്ചതും ലക്ഷങ്ങളാണ്. കഴിഞ്ഞ 13 നാണ് എംജിഎം ശുചീകരണം  തുടങ്ങിയത്. ഇവരുടെ വീഡ് കട്ടര്‍ ഉപയോഗിക്കുന്നതിന് മണിക്കൂറില്‍ 6000 രൂപയെന്ന ക്രമത്തിലാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ എംജിഎമ്മിന് ശുചീകരണം കൈമാറിയെങ്കിലും നിയമാനുസൃതമുളള ടെന്‍ഡര്‍ നടപടികളുണ്ടായിട്ടില്ല. മാറ്റ്‌പ്രോപ്പിന്റെ കരാറിന്റെ മറവിലാണ് എജിഎംമ്മിനെ കിവില്‍ ശുചീകരണം ഏല്‍പിച്ചിരിക്കുന്നത്. മാറ്റ്‌പ്രോപ്പിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുളള കിവിലിലെ ചില ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ഒത്തുകളിയാണ്  ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.