Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതീക്ഷ നല്‍കുന്ന ഉണര്‍വ്വ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2019, 03:47 am IST
in Vicharam

ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം ആര്‍ക്ക് അനുകൂലം ആര്‍ക്ക് പ്രതികൂലം എന്നത് തല്കാലം മാറ്റിവയ്‌ക്കാം. ഈ തെരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിലെ ഭൂരിപക്ഷവിഭാഗമെന്നു പറയുന്ന ഹിന്ദു ജനത മുന്‍കാല തെരഞ്ഞെടുപ്പുകളെ ഗൗരവമായി കണ്ടിരുന്നില്ല. ‘ ആരെങ്കിലും നില്‍കട്ടെ, ആരെങ്കിലും ജയിക്കട്ടെ, ഏതെങ്കിലും പാര്‍ട്ടി ഭരിക്കട്ടെ, ഞങ്ങള്‍ അതിലൊന്നും വേവലാതി പ്പെടേണ്ടതില്ല’-ഈ മനോഭാവമായിരുന്നു ഹിന്ദുക്കളില്‍ പൊതുവെ പ്രകടമായിരുന്നത്. അതിനൊരു മാറ്റം വരുത്തണമെന്ന ചിന്ത അവരില്‍ ഉണ്ടായിയെന്നതാണ് ആശാവഹമായ കാര്യം. ഉടനടി ഒരുമാറ്റം ആരും സ്വപ്‌നം കാണുന്നുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കും ഒരു പങ്കുണ്ടെന്ന ബോധം വൈകിവന്ന തിരിച്ചറിവായിരിക്കാം. എങ്കിലും ഈ ഉണര്‍വ്വ് ഭാവി തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. ‘ ഉറങ്ങിക്കിടന്നവരും ഉണര്‍ന്നെഴുന്നേല്‍ക്കുന്നൂ’ യെന്ന് വിലയിരുത്തേണ്ട ഒരു സാഹചര്യത്തിലേക്ക് രാഷ്‌ട്രീയകക്ഷികളെ ചിന്തിപ്പിക്കാന്‍ പര്യാപ്തമായ ഒന്നായിരുന്നു ഈ തെരഞ്ഞെടുപ്പ്. നമുക്ക് വീണ്ടും ഓര്‍മ്മിക്കാം സ്വാമി വിവേകാനന്ദന്റെ ഉപദേശം ‘ ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത’.

എന്‍.മുരളീധരന്‍, പുക്കാട്ടുപടി

ആനയിലും ആള്‍മാറാട്ടമോ?

തൂതപ്പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ലക്കിടി ഇന്ദിരയെ ഫൈബര്‍ കൊമ്പ് ഘടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി കോലമേന്തിച്ച അമ്പലക്കമ്മിറ്റിക്ക് അടുത്തവര്‍ഷത്തെ പൂരത്തിന് വിലക്കേര്‍പ്പെടുത്തിയത് വായിച്ചു. ചിലതുകുറിക്കട്ടെ, എണ്ണം തികയ്‌ക്കാന്‍ വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ശരിയായില്ല. ആഘോഷത്തെ നാണം കെടുത്തി! ആനയൊന്ന് കുറഞ്ഞാലും പ്രശ്‌നമൊന്നുമില്ലല്ലോ? ലോകത്ത് എല്ലാജന്തു വര്‍ഗങ്ങളുടേയും എണ്ണം കുറഞ്ഞു വരികയല്ലേ? ചിലതിന്റെ വംശം നശിച്ചു! ഉത്സവാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന പ്രവൃത്തികള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഉത്സവം ഗംഭീരമാക്കാന്‍ ആഴ്ചകളോളം രാപകല്‍ കഠിനാധ്വാനം ചെയ്യുന്ന ആഘോഷക്കമ്മിറ്റി പ്രവര്‍ത്തകരെ മറക്കരുത്.

ശ്രീജിത്ത് വഞ്ഞോട്

മരുതായി, മട്ടന്നൂര്‍

കോണ്‍ഗ്രസ് ഇന്നു സംസ്‌കാര ശൂന്യരുടെ പാര്‍ട്ടി

ലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് പുകള്‍പെറ്റ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം ഒരു മലയാളം ചാനല്‍ ചര്‍ച്ചക്കിടെ കേരളത്തിലെ ഒരു കോണ്‍ഗ്രസ്സുകാരന്‍ ‘ഫ്രാഡ്’ എന്നു വിളിച്ച് കേള്‍ക്കുകയുണ്ടായി. 2014 ലെ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ട് നേടി ജയിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഒരാളെയാണ് ‘തട്ടിപ്പുകാരന്‍’ എന്ന് വിശേഷിപ്പിച്ചത്. അത് കേട്ടപ്പോള്‍ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്ത് കോണ്‍ഗ്രസ് നിപതിച്ചിട്ടുള്ള സംസ്‌ക്കാര വിഹീനതയുടെ ആഴത്തെക്കുറിച്ചാണ് ആലോചിച്ചു പോയത്. രാഷ്‌ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോഴൊ അവരുടെ കുറ്റവും കുറവും വിളിച്ചു പറയുമ്പോഴൊ അവശ്യം പാലിച്ചിരിക്കേണ്ട സുജന മര്യാദ കോണ്‍ഗ്രസ്‌കാര്‍ക്ക് തീര്‍ത്തും നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് രാജ്യത്തുടനീളം പ്രര്രണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ എല്ലാവരും പ്രധാനമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളെല്ലാം അവരുടെ സംസ്‌ക്കാര ലോപം വെളിപ്പെടുത്തുന്നതായിരുന്നു. പ്രധാനമന്ത്രി മോദി തന്നെ കോണ്‍ഗ്രസിന്റെ അത്തരം ഹീനമായ പദ പ്രയോഗങ്ങളെ എടുത്ത് പറഞ്ഞ്, അവര്‍ വീണുകിടക്കുന്ന ചെളിക്കുണ്ടിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. എന്നിട്ടും കോണ്‍ഗ്രസുകാര്‍ അവര്‍ക്ക് കൈവിട്ടുപോയ ജനാധിപത്യ മര്യാദയോ പ്രതിപക്ഷ ബഹുമാനമോ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നില്ല എന്നതിന്റെ തെളിവാണ് ചാനലില്‍ കേട്ടത്. 

ഒരു വ്യക്തിയെ തട്ടിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കണമെങ്കില്‍ ആയാള്‍ മറ്റുള്ളവരെ കബളിപ്പിച്ച് എന്തെങ്കിലും നേടിയിട്ടുള്ളവനായിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെ കബളിപ്പിച്ച് എന്താണ് നേടിയത്? കോണ്‍ഗ്രസിന്റെ ദേശീയാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ പ്രധാനമന്ത്രിയെ വിളിച്ചത് കള്ളന്‍ എന്നാണ്. നൂറ്റിയിരുപതില്‍ കൂടുതല്‍ വര്‍ഷമായി ഭാരതത്തിന്റെ രാഷ്‌ട്രീയ രംഗത്ത് വിരാജിച്ച ഒരു കക്ഷിയുടെ ഇപ്പോഴത്തെ നേതാവിന്റെയും അനുയായികളുടെയും മനസ്സിന്റെ സംസ്‌ക്കാരം അധികാരമോഹത്തിന്റെ ചിതല്‍ അരിച്ച് നശിച്ചതിന്റെ ലക്ഷണമാണ് ഇത്തരം ജുഗുപ്സാവഹമായ പരാമര്‍ശങ്ങള്‍. ഒരു പത്രസ്ഥാപനത്തിന്റെ ധനം സൂത്രത്തില്‍ തട്ടിയെടുത്ത കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങി നടക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. അദ്ദേഹമാണ്, കറയൊന്നും പുരളാത്ത വ്യക്തിത്വത്തിന്നുടമ എന്ന് എല്ലാവരും സമ്മതിക്കൂന്ന നരേന്ദ്ര മോദിയെ കള്ളനെന്ന് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന് അതിന് നഷ്ടപ്പെട്ട സംസ്‌കാരവും ശോഭയും വീണ്ടെടുക്കണമെന്നുണ്ടെങ്കില്‍ ഇവരെപ്പോലെയുള്ള സംസ്‌ക്കാര ശൂന്യരെ അതിന്റെ നാലയലത്തു പോലും അടുപ്പിക്കരുത്.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.