Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപരിവര്‍ത്തനമെന്ന് ആരോപണം; വാസ്തവമല്ലെന്ന് വിശദീകരണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 18, 2019, 05:08 am IST
in Kerala

കൊച്ചി: തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരേ വീണ്ടും കുപ്രചാരണങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും നിര്‍ബന്ധിച്ച് മതം പഠിപ്പിക്കുന്നുവെന്നുമാണ് ആക്ഷേപം. അനധികൃതമായി ആളുകളെ താമസിപ്പിച്ച് ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നുവെന്ന ആക്ഷേപം മുമ്പ് ഉയര്‍ത്തിയ ചില ഇസ്ലാമിക സംഘടനകളും പ്രവര്‍ത്തകരുമാണ് മുന്നില്‍. ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനല്‍ വഴിയാണ് പ്രചാരണം ഏറെയും.

മുമ്പ് സമാനമായ പ്രചാരണം നടത്തുകയും ആര്‍ഷവിദ്യാ സമാജത്തിനെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, പെന്തക്കോസ്റ്റ് ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് ആകൃഷ്ടയായ പെണ്‍കുട്ടിയെ ഈ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് കൊണ്ടുവന്നു. മതപരിവര്‍ത്തനത്തിന് വിധേയരാകുന്നവര്‍ക്ക് മനപ്പരിവര്‍ത്തനത്തിന് ചര്‍ച്ചകളും സംവാദങ്ങളും നടത്താനും ശരിയായ മത പഠനം നടത്താനുമുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ പാലക്കാടു നിന്നുള്ള കൃഷ്ണപ്രിയ എന്ന കുട്ടിയുമായി രക്ഷിതാക്കള്‍ വന്നപ്പോള്‍ അവിടെ ശിബിരം നടക്കുന്നതിനാല്‍ സംവാദത്തിന് അസൗകര്യം അറിയിച്ചു. രാത്രിയായതിനാല്‍ അവര്‍ സമാജത്തില്‍ തങ്ങി. പിറ്റേന്ന് കൃഷ്ണപ്രിയയും സഹോദരി ശാലിനിയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സമാജത്തില്‍ നിന്ന് ഓടിപ്പോവുകയും ചെയ്തു. തിരികെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പോലീസില്‍ പരാതിപ്പെട്ടു. തൃപ്പൂണിത്തുറ പോലീസെത്തി, കാര്യങ്ങള്‍ അന്വേഷിച്ച് കൃഷ്ണപ്രിയയുടെ ചേച്ചിയാണ് ശാലിനിയെന്നും ഇവര്‍ സ്വന്ത ഇഷ്ടപ്രകാരമാണെത്തിയതെന്നും ആര്‍ക്കും ആര്‍ക്കെതിരെയും പരാതിയില്ലെന്നും ബോധ്യമായതിനാല്‍ അവരെ വിട്ടയച്ചു. ഈ സംഭവം തെറ്റായി വ്യാഖ്യാനിച്ചാണ് സമാജത്തിനെതിരേ പ്രചാരണം. എംഎല്‍എമാരായ എം. സ്വരാജ്, പി.ടി തോമസ് അടക്കമുള്ളവരെ ടിവി ചാനല്‍ തെറ്റിദ്ധരിപ്പിക്കുന്നതായി ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ പറയുന്നു. 

സമാജം ആരെയും മതം മാറ്റിയിട്ടില്ല. മതബോധമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെറ്റിദ്ധാരണയാല്‍ മതം മാറി അതിതീവ്ര, മതമൗലിക – ഭീകര ചിന്താഗതി യിലേക്ക് മാറുവാന്‍ തയാറാകുന്നവരെ മാത്രമാണ് സംവാദത്തിലൂടെ തിരികെയെത്തിച്ചത്. അതും മാതാപിതാക്കള്‍ കൊണ്ടുവരുന്നവരെ മാത്രം. ഇവിടെ താമസിച്ച് കോഴ്‌സ് പഠിക്കാന്‍ തയാറാണെന്ന് നോട്ടറിയുടെ മുമ്പില്‍ സത്യവാങ്മൂലം നല്‍കുന്നവരെ മാത്രമേ ഇവിടെ താമസിപ്പിക്കാറുള്ളൂ, ആര്‍ഷ വിദ്യാസമാജം വിശദീകരിക്കുന്നു. 

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പേരില്‍ സമാജത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പാലക്കാട് സ്വദേശി ശാലിനി കാര്യങ്ങള്‍ വിവരിച്ച് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

പുതിയ വാര്‍ത്തകള്‍

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.