Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സഹ്രാന്‍ ഹാഷിം തമിഴ്‌നാട്ടിലെത്തിയത് കടല്‍ മാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 08:24 am IST
in World

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേയ്‌ക്ക് സഞ്ചരിക്കുന്നതിനിടയിലാകാം തമിഴ്‌നാട്ടിലേയ്‌ക്ക് കടന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍.

ഹാഷിം ഇന്ത്യയിലേയ്‌ക്ക് ആകാശ മാര്‍ഗ്ഗമാണ് സഞ്ചരിച്ചതെന്ന് തെളിയിക്കുന്ന ഇമിഗ്രേഷന്‍ രേഖകളോ മറ്റു റെക്കോര്‍ഡുകളോ അധികൃതര്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മാന്നാറില്‍ നിന്ന് കടല്‍ മാര്‍ഗമാകാം തമിഴ്‌നാട്ടിലേയ്‌ക്ക് ഇയാള്‍ കടന്നതെന്നാണ് നിഗമനമെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനായക വ്യക്തമാക്കി. ഇന്ത്യ, ശ്രീലങ്ക അന്വേഷണങ്ങളുടേയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലുകളും കൂടി കണക്കിലെടുത്താണ് സൈനിക മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ് ചാവേറുകളാണെന്ന് ചൂണ്ടിക്കാട്ടുമ്പോഴും ശ്രീലങ്കയിലെ കിഴക്കന്‍ തീരപ്രദേശമായ ബാറ്റികോളോവയിലും പടിഞ്ഞാറന്‍ തീരപ്രദേശമായ കൊളംബോയിലും കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചാവേറുകളുടെ പ്രധാന പ്രവര്‍ത്തന മേഖല ഈ രണ്ടു നഗരങ്ങളിലുമാണെന്നതാണ് ഇതിന് കാരണം. 

അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2018ല്‍ ഹാഷിം ബംഗളൂരുവിലും കശ്മീരിലും കേരളത്തിലെ ചില സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രദേശങ്ങളിലെ ജിഹാദുകളുമായി ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഹാഷിം ഇതിലൂടെ ശ്രമിച്ചതെന്നാണ് കരുതുന്നത്. എന്താണ് അവര്‍ ചെയ്തതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ തീര്‍ത്ഥാടനമല്ലായിരുന്നു ഇവരുടെ ഉദ്ധേശമെന്ന് ഉറപ്പാണെന്നും സൈനിക മേധാവി വ്യക്തമാക്കി.

ഒമ്പത് ചാവേറുകള്‍

ഏപ്രില്‍ 21ന് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ ഒമ്പത് ചാവേറുകളാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 139 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. അതില്‍ ഏറെ പേരേയും അറസ്റ്റ് ചെയ്തു. പലരും കസ്റ്റഡയിലാണ്. ഇവരെ സിഐഡി, പോലീസ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും സെനാനായക പറഞ്ഞു. കഴിഞ്ഞ രാണ്ടാഴ്ചയ്‌ക്ക് മേലെയായി നാഷണല്‍ തൗഹീദ് ജമാഅത്ത്, ജമാത്തെ മിലാത്തു ഇബ്രാഹിം ഭീകര സംഘടകളിലെ പ്രദേശിക ഇസ്ലാമിസ്റ്റുകളിലെ കുറ്റവാളികളെ ചോദ്യം ചെയ്തതിലൂടെ ഇതിന് പിന്നില്‍ രണ്ട് സ്ത്രീകളടക്കം എട്ട് പേരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഐഎസുമായും അതിന്റെ നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി തവണ ഹാഷിം നടത്തിയ സംഭാഷണങ്ങളും സിറിയയില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളേയും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിരുന്നു. ഇത് കാണിക്കുന്നത് ആക്രമണത്തിനായി പ്രദേശിക ആളുകളെ കൂടുതലായി റിക്രൂട്ട് ചെയ്യാന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക നിര്‍മ്മിത ബോബുകള്‍

ആക്രമണത്തിനായി ഉപയോഗിച്ചത് പ്രദേശികമായി നിര്‍മിച്ച സാധാരണ ബോംബുകളാണെന്ന് കണ്ടെത്തിയിരുന്നു. ടിഎടിപി അല്ലെങ്കില്‍ ട്രയാസെറ്റോണ്‍ ട്രൈപെറോസൈഡ് സാമഗ്രികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ സാങ്കേതികത്വമുള്ള ബോംബുകളല്ല ഇത്. ഓണ്‍ലൈന്‍ പഠനങ്ങളായും പ്രാദേശികമായും നിര്‍മ്മിച്ച ഇവയില്‍ പലതും വാഷിങ് മെഷ്യന്‍ ടൈമര്‍ ബോംബുകളായിരുന്നു. 

സ്‌ഫോടനത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയോടൊപ്പം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും വരുന്ന റംസാന്‍, വേസക്(ബുദ്ധമതപ്രകാരമുള്ള ആഘോഷം) ആഘോഷങ്ങള്‍ സമാധാനപരമായി കൊണ്ടാടുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ലഫ്. ജനറല്‍ സേനാനായ വ്യക്തമാക്കി.

ഹാഷിം ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് സ്വന്തം ഗ്രാമത്തില്‍ വെച്ച്

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.