Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആര്‍എസ്എസിനെ അറിയാന്‍ സെന്‍സ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 04:17 am IST
in Editorial

”ആര്‍എസ്എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. ആര്‍എസ്എസിനോളം രാജ്യദ്രോഹം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തിട്ടില്ല.” കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിത്. കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കമ്മ്യൂണിസ്റ്റുകാരെയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴാണ് ദേശീയ നേതാവിന്റെ വിചിത്രമായ മൊഴി. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് എതിരായി ഒരക്ഷരം മിണ്ടില്ലെന്ന് വയനാടില്‍ പത്രികനല്‍കിയ ഉടന്‍ പ്രസ്താവിച്ച രാഹുല്‍ വാക്ക് മാറ്റിയില്ല.

രണ്ടുദിവസം നിരവധി യോഗങ്ങളില്‍ പ്രസംഗിച്ചപ്പോഴേല്ലാം സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ വാക്ക് തെറ്റിച്ചില്ല. മാര്‍ക്‌സിസ്റ്റുകാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞുമരിച്ച കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ നിരവധിയാണ്. അവരുടെ ആത്മാവിനെ കുത്തിനോവിച്ചുകൊണ്ടായിരുന്നു കമ്യൂണിസ്റ്റുകാര്‍ക്കുള്ള പ്രശംസാപത്രം രാഹുല്‍ നല്‍കിയത്. ഇതിനെക്കുറിച്ച് കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മാണെന്ന് പറയുന്ന കെപിസിസി ഏമാന്മാര്‍ക്ക് എന്തുപറയാനുണ്ടെന്ന് അറിയാന്‍ മലയാളികള്‍ക്ക് താല്‍പ്പര്യമുണ്ട്. 

ആര്‍എസ്എസ് ചെയ്തത്ര രാജ്യദ്രോഹം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തില്ലെന്ന് പറയുന്ന രാഹുലിന് രാജ്യത്തിന്റെ ചരിത്രവും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത ദ്രോഹങ്ങളും ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റുകാര്‍. സായുധസമരമല്ലാതെ സഹനസമരം അംഗീകരിക്കാത്ത പാര്‍ട്ടിയാണത്.

‘തോക്കിന്‍കുഴലിലൂടെ വിപ്ലവം’ എന്ന് വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മജിയെയും സുഭാഷ് ചന്ദ്രബോസിനെയും എന്തിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും അംഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന് പകരം അട്ടിമറി സമരത്തെ ആശ്രയിച്ച ഈ കക്ഷി ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമായി കാണുന്നത് കേരളത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തെയാണ്. ഈ സ്ഥലം സ്ഥിതിചെയ്യുന്ന ആലപ്പുഴയില്‍ ചെന്നാണ് രാഹുല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’ നല്‍കി ബഹുമാനിച്ചത്. പോലീസുകാരെ കശാപ്പ് ചെയ്ത് ആസ്വദിച്ചതിന്റെ അനന്തരഫലമായിരുന്നു പുന്നപ്ര-വയലാറിലെ പോലീസ് നടപടി. അതിനെ ആലപ്പുഴയിലെയും കേരളത്തിലെയും കോണ്‍ഗ്രസ്സുകാര്‍ അംഗീകരിക്കുന്നുണ്ടോ? 

ആര്‍എസ്എസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ എന്നവകാശപ്പെടുന്ന രാഹുല്‍ എന്താണ് ആര്‍എസ്എസ് എന്ന് പഠിക്കണം. ഇത്തരം വീമ്പടിച്ച പലരും ആര്‍എസ്എസിനെ വാഴ്‌ത്തിയ ചരിത്രമേയുള്ളു. രാഷ്‌ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസ്സുകാരനല്ലെന്ന് ആരെങ്കിലും പറയുമോ? ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് കോണ്‍ഗ്രസ്സിന്റെ സര്‍വസ്വവുമായി പ്രവര്‍ത്തിച്ച പ്രണബ്കുമാര്‍ മുഖര്‍ജി കഴിഞ്ഞ വിജയദശമി ദിനത്തില്‍ നാഗ്പൂരിലെത്തിയത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നില്ല.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു. കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ മൂന്നുതവണ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ അനുകൂലിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അഭിപ്രായം രാഹുല്‍ ചോദിച്ചറിയണം. നെഹ്‌റുവും ഗാന്ധിജിയും ആര്‍എസ്എസിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞ നേതാക്കളാണ്. 1963ലെ റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ആര്‍എസ്എസിനെ ആദരപൂര്‍വം ക്ഷണിച്ച് പരേഡില്‍ പങ്കെടുപ്പിച്ചു. അന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചൈനാ ചാരന്മാരായിരുന്നു. അഞ്ചാം പത്തി പണിയായിരുന്നു അന്നവര്‍ക്ക്.

ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ് ആര്‍എസ്എസ്. ഈ പ്രസ്ഥാനം സ്വാധീനം ചെലുത്താത്ത മേഖലയില്ല. ആര്‍എസ്എസിനെ നേരിടുമെന്ന് വീമ്പടിക്കുംമുന്‍പ് എന്താണ് ആര്‍എസ്എസ് എന്ന് മനസ്സിലാക്കാനാണ് തയാറാകേണ്ടത്. പ്രകൃതിയും മനുഷ്യനും ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍പ്പെട്ട് കഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പിയ ആര്‍എസ്എസുകാരുടെ ചരിത്രം ലോകമെമ്പാടും അംഗീകരിച്ചതാണ്. അതറിയാന്‍ സെന്‍സ് വേണം. പക്ഷെ അതില്ലാതെപോയി കോണ്‍ഗ്രസ് അധ്യക്ഷന്. വെറുതെ കല്ലുകടിച്ച് പല്ല് കളയാതിരിക്കുന്നതാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

India

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.