Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ‘കണക്ക് ‘ പറയേണ്ടിവരും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 6, 2019, 01:19 pm IST
in India

ന്യൂദല്‍ഹി/കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച കണക്ക് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. വയനാട് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയ്‌ക്ക് സമര്‍പ്പിച്ച കണക്ക് ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നാണ് കരുതേണ്ടത്. ലോക്‌സഭാംഗം എന്നതല്ലാതെ മറ്റൊരു ജോലിയും ഇല്ലാതെ രാഹുല്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ഇത്രയേറെ പണമുണ്ടാക്കി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ ആസ്തിയില്‍ അറുപത് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുപിഎ കാലഘട്ടത്തില്‍ അത് ഏതാണ്ട് 1,600 ശതമാനമായിരുന്നു. ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് തട്ടിപ്പില്‍ ‘ആര്‍ജി’ ആരാണ് എന്നതും ‘ഇറ്റാലിയന്‍ മാഡത്തിന്റെ മകനും’ മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഈ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്.  

2014-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞത് തനിക്ക് 9.35 കോടി ആസ്തിയുണ്ട് എന്നാണ്. ഇപ്പോള്‍ അത് 15.88 കോടിയായിരിക്കുന്നു, ഏതാണ്ട് ആറര കോടിയിലേറെ രൂപയുടെ വര്‍ധന. ഒന്‍പത് കോടിയുള്ളയാള്‍ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ആറര കോടി അധികമായി സമ്പാദിക്കാനായത് എന്നത്  ശ്രദ്ധിക്കേണ്ടതുണ്ട്. 2004-ല്‍ രാഹുലിന്റെ സ്വത്ത് 55.38 ലക്ഷമായിരുന്നു. 2009ലെത്തിയപ്പോള്‍ അത് രണ്ട് കോടിയായി. 2014-ല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ 9.35 കോടിയും. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷം ആണ് അത് കുത്തനെ കൂടിയത്… 1,600 ശതമാനം. അപ്പോള്‍ തന്നെ ഓര്‍മിക്കേണ്ടത്, 2014-ല്‍ 155 കോടി കണക്കില്‍ കാണിച്ചിരുന്നില്ല എന്നതാണ്; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പറയുന്ന 155 കോടി. അത്രയും തുക കണക്കില്‍ കാണിച്ചില്ല എന്നത് ആദായ നികുതി അധികൃതര്‍ കണ്ടെത്തിയിരുന്നുവല്ലോ. 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, 2017-18ലെ അദ്ദേഹത്തിന്റെ വരുമാനം 111.86 ലക്ഷം ആണ്. തൊട്ടു മുന്‍വര്‍ഷം അത് 107.58 ലക്ഷവും, 2015-16ല്‍  86.56 ലക്ഷവും വരുമാനമുണ്ട്. 95.33 ലക്ഷമാണ് 2014-15 ലെ പ്രഖ്യാപിത വരുമാനം. അത് അത്രയും കൂട്ടിയാല്‍, അതായത് കഴിഞ്ഞ നാല് വര്‍ഷത്തെ ആകെ വരുമാനം, 401.33 ലക്ഷമേ ആവുന്നുള്ളൂ. 2018-19ലെ വരുമാനം കൂടിയെടുത്താല്‍ അത് ഏതാണ്ട് ഒരു കോടി കൂടി കൂടുമായിരിക്കും. 2017-18ല്‍ 111.86 ലക്ഷമല്ലേ വരുമാനമുള്ളു. അപ്പോഴും ആസ്തിയില്‍ ഒന്നര കോടിയുടെ വ്യത്യാസം പ്രകടം. അത് എങ്ങിനെ വന്നു, ആര് കൊടുത്തു? 72 ലക്ഷത്തിന്റെ ബാധ്യത ഉണ്ടെന്നും അഞ്ചു ലക്ഷം അമ്മയില്‍ നിന്ന് വായ്‌പ എടുത്തുവെന്നും പറയുന്നുണ്ട്. അത് ആസ്തിവര്‍ധനക്കായിട്ടാണ് എന്ന് പറഞ്ഞാലും കണക്ക് കൃത്യമാവുന്നില്ല; 75 ലക്ഷത്തിലേറെ വരും വ്യത്യാസം. നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനാവേളയില്‍ ഇത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. 

മറ്റൊന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായ നികുതി അധികൃതര്‍ നൂറ് കോടി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ രാഹുലും അമ്മയും സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതാണ്. മാത്രമല്ല സോണിയ പരിവാറിനെതിരെ രൂക്ഷവിമര്‍ശനവും ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഉണ്ടായിരുന്നു. ആ തുക അടച്ചതായി സൂചനയില്ല; അതുകൊണ്ടുതന്നെ ആ തുക സര്‍ക്കാരിനുള്ള ബാധ്യതയായി രാഹുല്‍ കാണിക്കേണ്ടതാണ്. സര്‍ക്കാരിന് കൊടുക്കാനുള്ള തുക എന്ന നിലയ്‌ക്ക് അത് ആസ്തി ബാധ്യത സംബന്ധിച്ച കണക്കുകളില്‍ ഉള്‍പ്പെടുത്തിയതായി സൂചനയില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.