Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഈ യാത്ര…..അവര്‍ക്കൊപ്പം അവര്‍ക്കുവേണ്ടി

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Mar 26, 2019, 10:17 am IST
in News

രാവിലെ ഏഴു മണി… ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കോയമ്പത്തൂര്‍ പാസഞ്ചറിനായി യാത്രക്കാര്‍ എത്തിത്തുടങ്ങി. സ്ഥിരക്കാരായതിനാല്‍ പരസ്പരം കുശലം പറഞ്ഞിരിക്കുന്നതിനിടയിലേക്ക് ഒരാളെത്തി. ചിരപരിചിതനെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം.

മറ്റാരുമായിരുന്നില്ല പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു അത്. ജനങ്ങളുമായി സംവദിക്കുന്നതില്‍ എന്നും വേറിട്ട വഴി കണ്ടെത്തുന്ന കൃഷ്ണകുമാര്‍ തിരക്കേറിയ ആ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച്, നിലത്തിരിക്കുന്നവരോട് അവര്‍ക്കൊപ്പമിരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. അദ്ദേഹത്തിന്റെ ഈ ഉദ്യമം തന്നെ യാത്രക്കാരെ ആവേശഭരിതരാക്കി. മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി, ഇനി ചെയ്യാനുള്ളത് ഓര്‍മിപ്പിച്ചാണ് കൃഷ്ണകുമാര്‍ ഓരോരുത്തരോടും വോട്ട് ചോദിച്ചത്. ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തി വോട്ട് ചോദിക്കുന്നവരെ മാത്രം കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഈ യാത്ര വ്യത്യസ്തമായി.

പാലക്കാടിന്റെ ജീവിതമാണ് കോയമ്പത്തൂര്‍ പാസഞ്ചര്‍. ദിവസേന നൂറുകണക്കിന് പാലക്കാട്ടുകാര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍. മുനിസിപ്പല്‍ വൈസ് ചെയര്‍മാനെന്ന നിലയില്‍ പാലക്കാട്ടുകാര്‍ക്ക് സുപരിചിതനായ കൃഷ്ണകുമാര്‍ മോദി സര്‍ക്കാര്‍ ഒലവക്കോട് സ്റ്റേഷനില്‍ നടപ്പാക്കിയ എട്ടു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ടാണ് യാത്രക്കാരെ കണ്ടത്. ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവു മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പഠനത്തിനു പോകുന്നത് ചൂണ്ടിക്കാട്ടി, മോദി സര്‍ക്കാര്‍ ഐഐടി അനുവദിച്ചത് അദ്ദേഹം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുതിയ ഗവ. കോളേജുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതും ആ ചര്‍ച്ചയില്‍ വിഷയമായി. 

പാലക്കാട്ടെ തൊഴില്‍ലഭ്യതയും ചര്‍ച്ചകളില്‍ നിറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ നിരവധിപേര്‍ ചെറുതും വലുതുമായ ജോലികള്‍ക്കായി കോയമ്പത്തൂരിലേക്ക് പോകുന്നു. ഒരര്‍ത്ഥത്തില്‍ ജില്ലയിലെ തൊഴിലില്ലായ്‌മയുടെ പ്രതീകമാണ് കോയമ്പത്തൂര്‍ പാസഞ്ചറും അതിലെ തിരക്കെന്നുമാണ് കൃഷ്ണകുമാറിന്റെ വിലയിരുത്തല്‍.

തൊഴിലില്ലായ്‌മക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ’ പദ്ധതിയിലുള്‍പ്പെടുത്തി യുവതീയുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 

പാസഞ്ചറിലെ തിരക്ക് കണക്കിലെടുത്ത് പുതിയ കോച്ചുകളും ട്രെയിനും അനുവദിക്കുന്നതിന് ശ്രമിക്കുമെന്ന് യാത്രക്കാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കാനും അദ്ദേഹം മറന്നില്ല. ഒലവക്കോട് മുതല്‍ വാളയാര്‍ വരെയുള്ള യാത്രയ്‌ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍, സ്വയംതൊഴില്‍ സംരംഭകരടക്കും നാനാതുറകളിലുള്ളവരുമായി കൃഷ്ണകുമാര്‍ സംസാരിച്ചു.  

പാലക്കാട് മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍ വി. നടേശന്‍, ശശികുമാര്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വാളയാറില്‍ നിന്ന് അദ്ദേഹം ഒറ്റപ്പാലത്തേക്ക് മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.