Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീതിയൊഴിയാതെ ന്യൂസിലാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 07:06 am IST
in World

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്‌പ്പിന്റെ ഭീതി വിട്ടൊഴിയാതെ ന്യൂസിലാന്‍ഡ്. ഓക്‌ലാന്‍ഡിലും വെല്ലിങ്ടണിലുമടക്കം നിരവധിയിടങ്ങളില്‍ മരിച്ചവരുടെ ഓര്‍മയില്‍ ജനം ഞായറാഴ്ച പ്രാര്‍ഥനാ സമ്മേളനങ്ങള്‍ നടത്തി. 

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പ്രാര്‍ഥനാ വേളയില്‍ രണ്ട് മുസ്ലിം പള്ളികളിലായുണ്ടായ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. പരിക്കേറ്റ 34 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 11 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയടക്കം അഞ്ച് പേര്‍ ഇന്ത്യക്കാരാണെന്ന് ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. വെടിയേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. രണ്ട് ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 

മുഖ്യപ്രതി ബ്രണ്ടണ്‍ ടാറന്റിനെ കൂടാതെ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് ന്യൂസിലാന്‍ഡ് പോലീസ് കമ്മീഷണര്‍ മൈക് ബുഷ് പറഞ്ഞു. ഒരു സ്ത്രീയടക്കം മുമ്പ് കസ്റ്റഡിയില്‍ എടുത്ത നാല് പേരെ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

അതേസമയം, തന്റെ ലക്ഷ്യം കുടിയേറ്റക്കാരെ ഇല്ലായ്‌മ ചെയ്യുകയാണെന്ന് കാട്ടി കൃത്യം നടത്തുന്നതിന് 10 മിനിറ്റ് മുന്‍പ് ബ്രണ്ടന്‍ ടാറന്റ് കത്തയച്ചതായി പ്രധാനമന്ത്രി ജസിന്‍ഡ  ആര്‍ഡേണ്‍ സ്ഥിരീകരിച്ചു. 

തോക്കിന്‍ മുനയില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവര്‍ തങ്ങള്‍ അനുഭവിച്ച ഭീതിയെക്കുറിച്ച് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. ജീവന്‍ തിരികെ കിട്ടിയത് പള്ളിക്കകത്തുണ്ടായിരുന്ന പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുക നിറഞ്ഞ നിസ്‌കാരമുറിക്കുള്ളില്‍ ചുറ്റിലും വെടിയുണ്ടകള്‍ ചീറിപ്പായുകയായിരുന്നു. വിശ്വാസികളിലൊരാള്‍ ഒരു വശത്തെ ജനല്‍ചില്ല് തകര്‍ത്തു. അതുവഴി കുറേപ്പേര്‍ രക്ഷപ്പെട്ടു. മറുവശത്ത് കൊലയാളി വെടിവെച്ചിട്ടവരുടെ മൃതശരീരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി കുമിഞ്ഞു കൂടി. നിശ്ശബ്ദനായി, ശാന്തനായി നിന്ന് ചെറിയ ശബ്ദമുണ്ടാകുന്നിടത്തേക്കെല്ലാം അയാള്‍ വീണ്ടും വീണ്ടും വെടിവച്ചുകൊണ്ടിരുന്നു, അല്‍ നൂര്‍ മസ്ജിദിലെ ഇമാം ഓര്‍ത്തെടുത്തു. ഒരു ഘട്ടത്തില്‍ കാറിനടുത്തേക്ക് പോയ അക്രമി മടങ്ങി വരില്ലെന്നു കരുതി പുറത്തിറങ്ങിയവരെ അയാള്‍ തിരികെയെത്തി വകവരുത്തുകയായിരുന്നു, അദ്ദേഹം പറഞ്ഞു. 

വെടിവയ്‌പ്പിന് 10 മിനിറ്റ് മുന്‍പ് കൊലയാളിയില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വെടിവയ്‌പ്പിന് 10 മിനിറ്റ് മുന്‍പ് തന്റെ ഓഫീസിലേക്ക് കൊലയാളിയുടെ സന്ദേശം എത്തിയതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദേശം ഉടന്‍ പാര്‍ലമെന്ററി സുരക്ഷാ വിഭാഗത്തിന് കൈമാറി. എന്നാല്‍, സന്ദേശത്തില്‍ ആക്രമണ സ്ഥലമോ സമയമോ വ്യക്തമാക്കിയിരുന്നില്ല. മാധ്യമസ്ഥാപനങ്ങളടക്കം മുപ്പതിലധികം പേര്‍ക്ക് അക്രമി സന്ദേശം അയച്ചിരുന്നുവെന്നും ജസിന്‍ഡ പറഞ്ഞു. 

രാജ്യത്തെ തോക്ക് നിയമം ഭേദഗതി ചെയ്യുന്നത് ക്യാബിനറ്റ് ചര്‍ച്ച ചെയ്യും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയോടെ ബന്ധുക്കള്‍ക്ക്  വിട്ടുനല്‍കും. വെടിവയ്‌പ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച വിഷയം ഫേസ്ബുക്ക് ഓപ്പറേറ്റിങ് ഓഫീസറുമായി സംസാരിച്ചതായും ജസിന്‍ഡ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.