Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനത്തിനെതിരെ കൊല്ലത്ത് പടപ്പുറപ്പാട് സിപിഐയില്‍ അടി മുറുകി

എം. സതീശന്‍ by എം. സതീശന്‍
Feb 14, 2019, 07:40 am IST
in Kerala

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ താല്‍ക്കാലിക നോമിനിയായി സിപിഐ ജില്ലാ സെക്രട്ടറിയാകാനിറങ്ങിത്തിരിച്ച മുല്ലക്കര രത്‌നാകരന് രൂക്ഷവിമര്‍ശനം. സിപിഐയില്‍ പോരുമൂര്‍ച്ഛിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ തുടങ്ങും മുമ്പേ കൊല്ലത്ത് ഇടതുമുന്നണിയുടെ കെട്ടഴിഞ്ഞു. 

 ജില്ലയില്‍ അല്‍പ്പം വേരോട്ടമുണ്ടെന്ന് കരുതുന്ന സിപിഐയിലെ പടലപ്പിണക്കം മുന്നണിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുല്ലക്കരയെ താല്‍ക്കാലിക സെക്രട്ടറിയായി തീരുമാനിച്ചുുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് നടപടി പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതയ്‌ക്കാണ് വഴി തുറന്നത്. ഇന്നലെ കൊല്ലത്തു നടന്ന ജില്ലാ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും നേതാക്കള്‍ ഇരുചേരികളായി തിരിഞ്ഞ് ആക്ഷേപം ഉന്നയിക്കുകയായിരുന്നു. 

ഒരിക്കല്‍  സിഎംപിയില്‍ പോയ ആര്‍. രാജേന്ദ്രനെ സിപിഐ ജില്ലാ സെക്രട്ടറിയായി അവരോധിക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നീക്കം പാളിയതോടെയാണ് മുല്ലക്കരയ്‌ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്. രാജേന്ദ്രനെ അവരോധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കൗണ്‍സില്‍ തള്ളിയത് കാനത്തിനും കൂട്ടര്‍ക്കും വലിയ ക്ഷീണമായിരുന്നു. തുടര്‍ന്നാണ് എന്തുവന്നാലും നിലവിലുള്ള സെക്രട്ടറി എന്‍. അനിരുദ്ധനെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലേക്ക് സംസ്ഥാന സെക്രട്ടറി നീങ്ങിയത്. അതിന്റെ ഫലമാണ് മുല്ലക്കര രത്‌നാകരന് ലഭിച്ച താല്‍ക്കാലിക ചുമതല. ഇതോടെ ഇന്നലെ വരെ  പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായിരുന്ന മുല്ലക്കരയും കാനം ഗ്രൂപ്പിന്റെ ആളായി വ്യാഖ്യാനിക്കപ്പെട്ടു. 

രൂക്ഷമായ എതിര്‍പ്പാണ് മുല്ലക്കരയ്‌ക്കെതിരെ ഇന്നലെ ജില്ലാ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും ഉയര്‍ന്നത്. എന്‍. അനിരുദ്ധനെ മാറ്റാനുള്ള തീരുമാനത്തിന് വഴങ്ങിയതിന് കിട്ടിയ സമ്മാനമാണ് മുല്ലക്കരയുടെ ജില്ലാ സെക്രട്ടറി പദവി എന്നാണ് ഉയരുന്ന ആരോപണം. മുല്ലക്കര പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മുതിര്‍ന്ന നേതാവായ അനിരുദ്ധനെതിരെ അനവസരത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നതിന്റെ  കാരണം വ്യക്തമാക്കണമെന്നും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. ദേശീയ കൗണ്‍സിലില്‍ അംഗമായതിനാല്‍ അനിരുദ്ധന് ജില്ലാ സെക്രട്ടറിയായി തുടരാന്‍ കഴിയില്ലെന്ന കാനത്തിന്റെ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് അവരുടെ പക്ഷം. അത്തരത്തില്‍ പദവികള്‍ വഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐയെ  തകര്‍ക്കാനുള്ള നീക്കമാണ് കാനവും കൂട്ടരും നടത്തുന്നതെന്നാണ് വിമര്‍ശനം. സി.കെ. ചന്ദ്രപ്പനെയോ വെളിയം ഭാര്‍ഗവനെയോ പോലെ സിപിഎം ധാര്‍ഷ്ട്യത്തെ തുറന്നെതിര്‍ക്കാന്‍ കാനം മടിക്കുന്നത് ദുരൂഹമാണ്. പല വിഷയങ്ങളിലും പുറത്ത് എതിര്‍ത്ത് പ്രസ്താവന ഇറക്കുമെങ്കിലും ശബരിമല വിഷയത്തിലടക്കം സിപിഎമ്മിന്റെ തൊഴുത്തിലേക്ക് പാര്‍ട്ടിയെ ആനയിക്കുകയാണ് കാനം ചെയ്തതെന്നും ആക്ഷേപമുയരുന്നുണ്ട്. ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരോടാണ് കാനത്തിന് പ്രിയമെന്നും അതുകൊണ്ടാണ് അനിരുദ്ധനെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ അദ്ദേഹം എത്തിയതെന്നുമാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

Kerala

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.