Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തിന്റെ കാവ്യനീതിയായി രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 02:42 am IST
in India

ന്യൂദല്‍ഹി: ഇന്ത്യക്ക് എന്നെങ്കിലും വീണ്ടും സ്വാതന്ത്ര്യം  ലഭിക്കുകയാണെങ്കില്‍ ജസ്റ്റിസ് ഖന്നയ്‌ക്ക് ഒരു സ്മാരകം നിര്‍മ്മിക്കണം, അടിയന്തരാവസ്ഥക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗമായിരുന്നു ഇങ്ങനെ കുറിച്ചത്.  ഇന്ദിരാഗാന്ധിക്ക് അനുകൂലമായി വിധി പ്രസ്താവിക്കാത്തതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച് ആര്‍ ഖന്ന രാജിവെച്ചിറങ്ങിയ അതേ രണ്ടാം നമ്പര്‍ കോടതിയിലേക്ക് ഇന്നലെ അനന്തിരവന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയായി പ്രവേശിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി. ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ ഛായാചിത്രം സ്ഥാപിച്ചിട്ടുള്ള അതേ കോടതി മുറിയെ സാക്ഷിയാക്കിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റതും. 2024 അവസാനത്തോടെ ജസ്റ്റിസ് ഖന്നയെത്തേടി ചീഫ് ജസ്റ്റിസ് പദവിയും എത്തും.

എഡിഎം ജബല്‍പൂര്‍ കേസിലെ ഭിന്ന വിധിയുടെ പേരില്‍ സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് ഹമീദുള്ള ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഇന്ദിരാഗാന്ധി നിയമിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന രാജി വെച്ചൊഴിഞ്ഞത്. സര്‍ക്കാരിന് എതിരെ വിധി പ്രസ്താവത്തിിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് പദവി നഷ്ടമായ ഇന്ത്യയുടെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏക സംഭവമായിരുന്നു. ജസ്റ്റിസ് ഖന്ന പിന്നീട് നിയമ കമ്മീഷന്‍ ചെയര്‍മാനും കേന്ദ്ര നിയമമന്ത്രിയുമായെങ്കിലും ഇന്ദിരാഗാന്ധി നിഷേധിച്ചത്   ചീഫ് ജസ്റ്റിസ് പദവിയായിരുന്നു. 

പതിനാലാമത് ചീഫ് ജസ്റ്റിസായ എ.എന്‍ റേ വിരമിക്കുമ്പോള്‍  ചീഫ് ആവേണ്ടിയിരുന്ന ജസ്റ്റിസ് ഖന്നയെ മറികടന്ന് ജൂനിയറായ ബേഗിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ജസ്റ്റിസ് ഖന്ന രണ്ടാം നമ്പര്‍ കോടതിയില്‍ നിന്ന് രാജിവെച്ചിറങ്ങിയത്. അതേ കോടതി മുറിയിലേക്കാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ക്കൊപ്പം സുപ്രീംകോടതിയിലെ 28-ാമത് ജഡ്ജിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന കടന്നെത്തിയത്.

ദല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ ജഡ്ജിയായ  ജസ്റ്റിസ് സഞ്ജീവ് ഖന്നയെ മുപ്പതോളം പേരുടെ സീനിയോരിറ്റി മറികടന്നാണ് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനം എന്നായിരുന്നു ദല്‍ഹി ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്. 2024 നവംബറില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസാകും. സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ജസ്റ്റിസ് എച്ച്. ആര്‍ ഖന്നയ്‌ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവി കൂടിയാണ് സുപ്രീംകോടതി കൊളീജിയം അനന്തിരവന് നല്‍കുന്നതെന്നും ശ്രദ്ധേയമായി. കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന ജഡ്സ്റ്റിസ് ദിനേശ് മഹേശ്വരിയും ഇന്നലെ സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.