Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിറ്റ്‌കോയിലെ കാട്ടുതേന്‍ കേസ് മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 03:12 am IST
in Kerala

കൊച്ചി: റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്‌കോയില്‍നിന്ന് കാട്ടുതേന്‍ പിടികൂടിയ റെയ്ഡ് കേസ് സംസ്ഥാന വനംമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് മരവിപ്പിച്ചു. പ്രതിയും സ്ഥാപനത്തിന്റെ ഉന്നതരും മന്ത്രി കെ. രാജുവിനെ കണ്ടു. കിറ്റ്‌കോയിലെ ക്രമക്കേടുകളെക്കുറിച്ച് ഒക്‌ടോബറില്‍ കൊടുത്ത പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് (സിഎംഒ) നടപടിയെടുക്കാതെ മുക്കി.

കിറ്റ്‌കോ, റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സിഡ്ബിയുടെ കീഴിലുള്ള സ്ഥാപനമാണ്. ചെറുകിട വ്യവസായ മേഖലയ്‌ക്ക് ഉപദേശങ്ങളും പരീശീനവും കൊടുക്കുകയാണ് ലക്ഷ്യം. എന്നാല്‍, പല തരത്തില്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്ന കാര്യം പുറത്തുവന്നിരുന്നു. ഇതില്‍ പുതിയതാണ് കാട്ടുതേന്‍ സംഭരണം. കിറ്റ്‌കോയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ദുരുപയോഗം ചെയ്ത് വനത്തിനുള്ളില്‍ അനുമതിയില്ലാതെ തേനീച്ചക്കൃഷി നടത്തുകയും തേന്‍ സംഭരിക്കുകയുമായിരുന്നു.

മലയാറ്റൂര്‍ വനം ഡിവിഷനിലെ കോടനാട് റേഞ്ചിലെ മേക്കപ്പാല വനം സ്‌റ്റേഷന്റെ മേല്‍നോട്ടത്തില്‍ 2018 ഡിസംബര്‍ ഏഴിനാണ് റെയ്ഡില്‍ 640 കിലോ കാട്ടുതേന്‍ പിടിച്ചത്. കുറുപ്പംപടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കാട്ടുതേന്‍ കണ്ടുകെട്ടല്‍ റിപ്പോര്‍ട്ട് പിറ്റേന്ന് ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിസ്ഥാനത്തുള്ള കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷീബാ ജോസഫ്, ജോയിന്റ് ജനറല്‍ മാനേജര്‍ പ്രമോദ്, സീനിയര്‍ അഡൈ്വസര്‍ സുനില്‍ ജോര്‍ജ് എന്നിവരാണ് വനം മന്ത്രിയെക്കണ്ടത്. 2018 ഡിസംബര്‍ 12 ന് നടന്ന കൂടിക്കാഴ്ച വിവരം ഇവര്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ എട്ടിന് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത ശേഷമായിരുന്നു കൂടിക്കാഴ്ച.

കിറ്റ്‌കോയിലെ റെയ്ഡും അതിനിടയായ സാഹചര്യങ്ങളും കിറ്റ്‌കോയുടെ നിരപരാധിത്വവും മന്ത്രിയെ ബോധ്യപ്പെടുത്താനാണ് കണ്ടതെന്ന് ജോയിന്റ് ജനറല്‍ മാനേജര്‍ പറഞ്ഞു. വനനിയമ ലംഘനമാണെന്ന് അറിഞ്ഞിരുന്നില്ല. കിറ്റ്‌കോ പണം മുടക്കി നടത്തിയ സംരംഭമായിരുന്നു തേന്‍ ഉല്‍പ്പാദനം. അതിനപ്പുറം ബോധപൂര്‍വം തെറ്റുചെയ്തിട്ടില്ലെന്നും ആ ആനുകൂല്യം നല്‍കണമെന്നും മന്ത്രിയെ ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയെ മാത്രമല്ല, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍, വനംവകുപ്പ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ) എ.കെ. ധരണി, മലയാറ്റൂര്‍ ഡിവിഷന്‍ ഉള്‍പ്പെടുന്ന തൃശൂര്‍ കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ എന്നിവരെ സന്ദര്‍ശിച്ചും ചര്‍ച്ചകള്‍ നടത്തി. ഡിസംബര്‍ 13ന് കിറ്റ്‌കോയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നെന്നും സംസാരിച്ചിരുന്നുവെന്നും രാജേഷ് രവീന്ദ്രന്‍ സ്ഥിരീകരിച്ചു. 

രാജഗിരി കോളേജിന്റെ സോഷ്യല്‍ സയന്‍സ് വിഭാഗംവഴിയാണ് കിറ്റ്‌കോ കാട്ടുതേന്‍ സംഭരിക്കാന്‍ തേനീച്ചക്കൃഷി നടത്തിയത്. കാട്ടില്‍ കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ ചട്ട വിരുദ്ധമാണെന്നും ശിക്ഷാര്‍ഹമാണെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ കേസിലാണ് മന്ത്രിയെ കണ്ടത്. ഡിസംബര്‍ ഏഴിലെ റെയ്ഡിനു ശേഷം വനംവകുപ്പിന്റെ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല.

കിറ്റ്‌കോയിലെ ക്രമക്കേടുകളെക്കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ശിവകുമാര്‍, ഒക്‌ടോബര്‍ 25 ന് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും പരാതികള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസോ മന്ത്രിയുടെ ഓഫീസോ ഇതുവരെ പരാതിയില്‍ നടപടിയെടുത്തിട്ടില്ലെന്നു മാത്രമല്ല, ലഭിച്ചതായിപ്പോലും അറിയിച്ചിട്ടില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.