Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീവയ്‌പ് റിപ്പോര്‍ട്ട് വീണ്ടും പുസ്തകരൂപത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 01:18 am IST
in Kerala

കൊച്ചി: മതപ്രീണനം മുഖമുദ്രയാക്കിയ മുന്നണി രാഷ്‌ട്രീയത്തിന്റെ വക്താക്കളും മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ച ശബരിമലയുടെ മുറിവേറ്റ ചരിത്രം ഓര്‍മപ്പെടുത്തി ഒരു പുസ്തകം. ശബരിമല തീവയ്‌പിന്റെ നിഗൂഢതകൡലേക്ക് വെളിച്ചം വീശുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ‘കുരുക്ഷേത്ര പ്രകാശന്‍’ പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളത്.

1950ല്‍ ശബരിമല ക്ഷേത്രം അഗ്‌നിക്കിരയാക്കുകയും, അയ്യപ്പവിഗ്രഹം തച്ചുടയ്‌ക്കുകയും ചെയ്തിരുന്നു. ഗൂഢലക്ഷ്യത്തോടെ ചില ക്രൈസ്തവ ശക്തികളാണ് ഇത് ചെയ്തതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിഐജി കെ. കേശവമേനോന്‍ കണ്ടെത്തിയിരുന്നു. ക്ഷേത്രധ്വംസനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് പരസ്യപ്പെടുത്താനോ കുറ്റവാളികളെ ശിക്ഷിക്കാനോ ഭരണാധികാരികള്‍ തയാറായില്ല.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നു. ക്രൈസ്തവ മതശക്തികളെ പ്രീണിപ്പിക്കാനായിരുന്നു ശബരിമലയ്‌ക്കുനേരെ അതിക്രമം നടത്തിയവരെ ഇഎംഎസ് സര്‍ക്കാര്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാതിരുന്നത്.

ശബരിമല തീവയ്‌പ് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു ആധികാരിക രേഖയാണ്. ഈ റിപ്പോര്‍ട്ട് വെളിച്ചം കാണരുത് എന്ന ഉദ്ദേശ്യത്തില്‍ കോപ്പികള്‍ മൊത്തമായി കത്തിച്ചുകളയുകയുണ്ടായി. റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ചിലര്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കോപ്പി വിരളമാണ്. ഈ കുറവാണ് കുരുക്ഷേത്ര പ്രകാശന്‍ പരിഹരിച്ചിരിക്കുന്നത്.

ഡോ. എന്‍.ആര്‍. മധു എഡിറ്റു ചെയ്ത ‘ശബരിമല ആചാരവും വിചാരവും’ എന്ന പുസ്തകത്തിലാണ് ശബരിമല തീവയ്‌പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയ്‌ക്കെതിരെ ഭരണാധികാരികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ആശയതലത്തില്‍ പ്രതിരോധിക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറിന്റേതാണ് അവതാരിക. സ്വാമി ചിദാനന്ദപുരി, ഡോ. എന്‍.ആര്‍. മധു, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കാ.ഭാ. സുരേന്ദ്രന്‍, കാളിയമ്പി, ദേവിനായര്‍, സന്ദീപ് വാര്യര്‍, ഹരികൃഷ്ണന്‍ ഹരിദാസ്, കാവാലം അനില്‍, ഷാബുപ്രസാദ് എന്നിവരുടെ ലേഖനനങ്ങള്‍, മാറിയ കാലത്ത് അയ്യപ്പഭക്തരും ശബരിമലയും നേരിടുന്ന ഭീഷണികളെയും കടന്നാക്രമണങ്ങളെയും തുറന്നുകാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.