Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിജീവനത്തിനായി ആലപ്പാട്; സമരം തുടങ്ങിയിട്ട് എഴുപത്തിരണ്ടുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 01:17 am IST
in Kerala

കരുനാഗപ്പള്ളി: നിലനില്‍പ്പിനായുള്ള ആലപ്പാട് ഗ്രാമത്തിന്റെ പോരാട്ടത്തിന് ജനപിന്തുണയേറുന്നു. കരിമണല്‍ഖനനത്തിലൂടെ കടലെടുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന തീരദേശഗ്രാമം സത്യഗ്രഹസമരം ആരംഭിച്ചിട്ട് എഴുപത്തിരണ്ട്  ദിവസമാകുന്നു. അധികാരികളുടെയും ചാനല്‍ക്യാമറകളുടെയും നോട്ടം എത്താതിരുന്നിട്ടും ഒരു നാട് അതിജീവനത്തിന്റെ സമരപാതയില്‍ മുന്നോട്ടാണ്. 2018 നവംബര്‍ ഒന്നിനാണ് ഇവിടെ ഗ്രാമീണര്‍ റിലേ നിരാഹാരം തുടങ്ങിയത്.

89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് 7. 6 ചതുരശ്ര കിലോമീറ്ററില്‍ ഒതുങ്ങിയിരിക്കുന്നു ശേഷിച്ചതത്രയും കടലായി മാറിക്കഴിഞ്ഞു. ഐആര്‍ഇയും കെഎംഎംഎല്ലും തീരദേശത്ത് നടത്തി വരുന്ന കരിമണല്‍ ഖനനമാണ് ദേശീയ ജലപാത ആയ ടിഎസ് കനാലിനും കടലിനും ഇടയിലുണ്ടായിരുന്ന ഈ ഗ്രാമത്തെ കടലിലേക്ക് തള്ളുന്നതെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗതമായി മത്സ്യബന്ധനം ഉപജീവന മാര്‍ഗമാക്കിയ സമൂഹമായിരുന്നു ഇവിടുത്തേത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പരമ്പരാഗത മത്സ്യബന്ധന രീതിയായ കമ്പവലയില്‍ പങ്കാളികളായി ജീവിതവരുമാനം കണ്ടെത്തി. പക്ഷേ അനിയന്ത്രിതമായ ഖനനം അതിനും തടസ്സമായി. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശത്തിന്റെ പ്രത്യേകത ആയ ‘ചാകര’ പാടേ ഇല്ലാതായി. മൂക്കുംപുഴ, പനക്കടവ് പാടങ്ങള്‍ നഷ്ടപ്പെട്ടു. സമ്പന്നമായ കുടിവെള്ള സ്രോതസ്സുകളും ഇല്ലാതായി. ഇന്ന് ശുദ്ധജലത്തിനായി സമരം ചെയ്യേണ്ട സാഹചര്യമാണുള്ളത്.

അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരാക്കപ്പെട്ട് കുടിയൊഴിക്കലിന് വിധേയരായി. സ്വാഭാവിക കണ്ടല്‍ക്കാടുകള്‍ നശിച്ചു. പ്രകൃതിദത്ത മണല്‍ത്തിട്ടകള്‍ ഇല്ലാതായതോടെ കടലാക്രമണം നിത്യസംഭവമായി. പന്മന, വെള്ളനാതുരുത്ത് എന്നിവിടങ്ങളില്‍ ഐആര്‍ഇ കമ്പനി സീ വാഷിങ്ങ് നടത്തുന്നതാണ് കരപ്രദേശം ഇല്ലാതാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുമൂലം വസ്തു നഷ്ടമായവര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. 

ഖനനം ചെയ്ത ഇടങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച ശേഷം, അവിടം നികത്തണമെന്ന നിര്‍ദ്ദേശം കമ്പനി പാലിക്കാറില്ലെന്ന് സേവ് ആലപ്പാട് ഫോറം ആരോപിക്കുന്നു. ഖനനം ഇനിയും തുടര്‍ന്നാല്‍ ആലപ്പാട് ഗ്രാമം തന്നെ അപ്രത്യക്ഷമായേക്കും. ടിഎസ് കനാലിന്റെ കിഴക്കുള്ള ഓണാട്ടുകര, അപ്പര്‍കുട്ടനാട് തുടങ്ങിയ കാര്‍ഷിക, ജനവാസ മേഖലകള്‍ കടലിന്റെ ഭാഗമായി മാറും. മൂന്നു കിലോമീറ്റര്‍ വീതി ഉണ്ടായിരുന്ന ഭൂപ്രദേശം പല സ്ഥലത്തും ഇപ്പോള്‍ 50 മീറ്ററിനും 30 മീറ്ററിനും ഇടയിലായി. ഈ നിലതുടര്‍ന്നാല്‍ ഈ പ്രദേശം  ഇല്ലാതാകാന്‍ ഏറെ കാലം വേണ്ടിവരില്ലെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.