Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃശാപത്തില്‍ വെന്തുരുകും ഈ പാര്‍ട്ടിയും അധികാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 02:39 am IST
in Kerala

കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ ഒരു കുടുംബത്തെ വേട്ടയാടിയ സിപിഎം നവോത്ഥാനത്തിന്റെ പേരില്‍ മതില്‍കെട്ടാനൊരുങ്ങുമ്പോള്‍ ഒരമ്മ കരഞ്ഞു കണ്ണീര്‍ വാര്‍ക്കുന്നുണ്ടിപ്പോഴും. കോടഞ്ചേരി വേളാങ്കോട് സിബി ചാക്കോയുടെ ഭാര്യ ജ്യോത്സ്‌ന. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വീടാക്രമിച്ചപ്പോള്‍ അടിവയറ്റിന് ചവിട്ടേറ്റാണ് ജ്യോത്സ്‌നയുടെ ഗര്‍ഭമലസിയത്. ‘നല്ല ഒരാണ്‍കുഞ്ഞായിരുന്നു. തന്നേ പോയതാണെങ്കില്‍ സങ്കടമില്ലായിരുന്നു. എന്റെ പൊന്നിനെ അവര്‍ ചവിട്ടിക്കൊല്ലുകയായിരുന്നു.’ ജ്യോത്സ്‌നയുടെ  തീരാത്തവേദന. 

2018 ജനുവരി 28നായിരുന്നു ആ കാളരാത്രി. അയല്‍വാസി പ്രജീഷുമായി അതിര്‍ത്തി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നു. അളവും പരിശോധനയും കഴിഞ്ഞപ്പോള്‍ അയല്‍വാസി അനധികൃതമായി കൈയേറിയാതാണെന്ന് തെളിഞ്ഞു. ഇതാണ്  വേട്ടയാടലിന്റെ തുടക്കം. 

ഭീഷണിയും കൈയേറ്റവും തുടര്‍ന്നു. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടും ഫലമില്ല. ബാലസംഘത്തിന്റെ ഏരിയ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജ്യോത്സ്‌നയോട് അടങ്ങാത്ത പ്രതികാരവുമായി അവര്‍ കാത്തു നിന്നു. രാത്രി പ്രജീഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയുമടക്കമുള്ളവര്‍ വീട്ടില്‍ കയറി കണ്ണില്‍ക്കണ്ടതൊക്കെ തകര്‍ത്തു. വിളിച്ചെങ്കിലും പോലീസ് വന്നില്ല. ഭര്‍ത്താവ് സിബി ചാക്കോയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാനെത്തിയതായിരുന്നു ഗര്‍ഭിണിയായ ജ്യോത്സ്‌ന. മക്കളായ മെറിന്‍, ആന്‍ തെരേസ എന്നിവരെ അക്രമികള്‍ എടുത്തെറിയുന്നതുകൂടി കണ്ടപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല. എന്നാല്‍ തടയാനെത്തിയ ജ്യോത്സ്‌നയ്‌ക്ക് ലഭിച്ചത് ക്രൂരമര്‍ദനമായിരുന്നു. ”പാര്‍ട്ടി പറയുന്നതിനപ്പുറം പോയാല്‍ ഇതിലും ഇതിലപ്പുറവും ഉണ്ടാവും” എന്നാണ് അക്രമികള്‍ ആക്രോശിച്ചത്. 

ജ്യോത്സ്‌നയെ പ്രാഥമിക ചികിത്സയ്‌ക്ക് താമരശ്ശേരിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തസ്രാവവും ഗര്‍ഭപാത്രത്തിലെ ചതവും. പ്‌ളാസന്റയില്‍ രക്തം കട്ടപിടിച്ചു.  കുഞ്ഞിനെ രക്ഷിക്കാനായില്ല. നാലാംദിവസം ചാപിള്ളയെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്നിട്ടും കലിയടങ്ങാത്തവര്‍ കുടുംബത്തെ വീണ്ടും വേട്ടയാടി. ജ്യോത്സനയ്‌ക്കെതിരെ നേതാക്കളടക്കമുള്ളവര്‍ സമീപ പ്രദേശങ്ങളില്‍ പൊതുയോഗം നടത്തി കൊലവിളി ആവര്‍ത്തിച്ചു. അപവാദപ്രചാരണം നടത്തി. ഏഴോ എട്ടോ അബോര്‍ഷന്‍ നടത്തിയെന്നും ഇതവളുടെ സ്ഥിരം പണിയാണെന്നും പറഞ്ഞ് നേതാക്കള്‍ പൊതുവേദികളില്‍ സ്വഭാവഹത്യ ചെയ്തു.

പ്രശ്‌നത്തില്‍ ബിജെപി ഇടപെട്ടതോടെയാണ് കേസെടുക്കാന്‍ പോലും പോലീസ് തയാറായത്. സിപിഎം കല്ലംതറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തതും ബിജെപിയുടെ ഇടപെടലിന് ശേഷമാണ്. പിന്നീടാണ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ കെപിസിസി സംഘമടക്കമുള്ളവര്‍ എത്തിയത്. ആരുമില്ലാത്തപ്പോള്‍ വീട്ടിലെത്തി, അമ്മ ബൈക്കില്‍ നിന്ന് വീണതാണെന്ന് പറയണമെന്ന്  പിഞ്ചുകുട്ടികളെ പറഞ്ഞ് പഠിപ്പിക്കാന്‍ എസ്‌ഐ അടക്കമുള്ളവര്‍  ശ്രമിച്ചതും വിവാദമായി. 

പോലീസും പാര്‍ട്ടിയും വേട്ടയാടിയപ്പോള്‍, ആറ്റുനോറ്റ് കാത്തിരുന്ന കുഞ്ഞ് ചാപിള്ളയായി മാറിയതിന്റെ വേദനയില്‍ നിന്ന് ജ്യോത്സന ചോദിക്കുന്നത്, മനുഷ്യത്വമില്ലാത്തവര്‍ക്ക് വനിതകളെകുറിച്ച് പറയാന്‍ എന്താണ് അധികാരമെന്നാണ്. സിപിഎമ്മിന്റെ അധികാരവും ധാര്‍ഷ്ട്യവും മാതൃശാപത്തിന്റെ തീയില്‍ വെന്തുരുകുമെന്ന്  കോടഞ്ചേരിയിലെ ജ്യോത്സ്‌ന വനിതാ മതിലുകാരെ ഓര്‍മിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.