Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാതിരാത്രിയിലും കേന്ദ്രമന്ത്രിയോട് പോലീസിന്റെ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 07:00 am IST
in Kerala

പമ്പ: ശബരീശ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്  നേരെ വീണ്ടും പോലീസിന്റെ ക്രൂരത. ബുധനാഴ്ച സ്വാമി അയ്യപ്പനെ കാണാനുള്ള യാത്രയില്‍ നിലയ്‌ക്കലില്‍ എസ്പി യതീഷ് ചന്ദ്രയാണ് അപമാനിച്ചതെങ്കില്‍ വ്യാഴാഴ്ച ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അവഹേളനം. മന്ത്രിക്കൊപ്പം ശബരിമല യാത്രയ്‌ക്ക് ഉണ്ടായിരുന്ന ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പിനെ അകാരണമായി കസ ്റ്റഡിയിലെടുത്ത് അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പമ്പയില്‍ നിന്ന് യാത്ര പുറപ്പെട്ട മന്ത്രി മടങ്ങിയെത്തിയതോടെ പോലീസ് നാണംകെട്ട് അറസ്റ്റില്‍ നിന്ന് പിന്മാറി. പോലീസ് നടപടി മൂലം, മടങ്ങിയെത്തിയ മന്ത്രിക്ക് പാതിരാത്രിയില്‍ അരമണിക്കൂറിലേറെ വഴിയില്‍ നില്‍ക്കേണ്ടി വന്നു. സുരക്ഷപോലും അവഗണിച്ചാണ് കേന്ദ്രമന്ത്രിയെ പെരുവഴിയില്‍ നിര്‍ത്തിയത്.

കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സന്നിധാനത്ത് നാമജപം നടത്തിയ ശേഷം തിരിച്ച് പമ്പയില്‍ മന്ത്രിയും സംഘവുമെത്തിയത്. മൂന്ന് വാഹനങ്ങളിലായിരുന്നു  മടക്കം. പമ്പ ഗണപതി കോവിലിന് സമീപമായിരുന്നു വാഹനങ്ങള്‍ കിടന്നത്. മന്ത്രിയുടെ വാഹനവും മറ്റൊരു വാഹനവും ആദ്യം പുറപ്പെട്ടു. തൊട്ട് പിന്നാലെ അല്പം വൈകിയാണ് മൂന്നാമത്തെ വാഹനം പുറപ്പെട്ടത്. ഈ വാഹനം ത്രിവേണി ചെറിയ പാലത്തിന് അടുത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു.  തുടര്‍ന്ന് പമ്പ സിഐ എത്തി ഇവരെ പറഞ്ഞ് വിട്ടു. 100 മീറ്റര്‍ പോയി ത്രിവേണിയില്‍ പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് എത്തിയപ്പോള്‍ വീണ്ടും തടഞ്ഞു.

 നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിച്ചവരുടെ ചിത്രത്തിലുള്ളവര്‍  വാഹനത്തില്‍ ഉണ്ടെന്നും അവരെ കസ്റ്റഡിയില്‍ എടുക്കണമെന്നും പോലീസ് അറിയിച്ചു. അങ്ങനെയാണെങ്കില്‍ ചിത്രം കാണിക്കാന്‍ വാഹനത്തിലുള്ളവര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ബിജെപി റാന്നി  മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പിന്റെ ചിത്രം കാണിച്ചു. 

വാഹനത്തിലുണ്ടായിരുന്ന ഷൈന്‍ തന്റെ പേരില്‍ നിലവില്‍ ഒരു കേസുമില്ലെന്നും ശരണം വിളിച്ചതിനാണ്  കേസെങ്കില്‍ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഷൈനെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന വാശിയിലായി പോലീസ്. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം മന്ത്രിയെ ധരിപ്പിച്ചു. ഇതറിഞ്ഞ് ചാലക്കയം വരെ എത്തിയ മന്ത്രി പമ്പയ്‌ക്ക് തിരിച്ചുവന്നു. ഈ സമയം എസ്പി ഹരിശങ്കറും സ്ഥലത്ത് എത്തി. എന്തുകൊണ്ടാണ് ഒപ്പമുള്ളവരുടെ വാഹനം തടഞ്ഞതെന്ന് മന്ത്രി ചോദിച്ചു. എന്തിനാണ് വാഹനം തടഞ്ഞതെന്ന് എഴുതി നല്‍കണമെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പോലീസ്  കൂട്ടാക്കിയില്ല. എഴുതിത്തന്നേ പറ്റൂവെന്ന്  മന്ത്രിയും നിലപാട് എടുത്തതോടെ എസ്പി ഹരിശങ്കര്‍ വിറച്ചു. തുടര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയ ശേഷം മൂന്ന് വാഹനങ്ങളും പമ്പയില്‍ നിന്ന് യാത്ര തുടര്‍ന്നു.

കേന്ദ്രമന്ത്രി തിരിച്ചെത്തിയതോടെ വിറങ്ങലിച്ച പോലീസ് പിന്നീട് നിലപാട് മാറ്റി. ഷൈനിന്റെ രൂപ സാദൃശ്യമുള്ള ഒരാള്‍ക്ക് വേണ്ടിയാണ് വാഹനം തടഞ്ഞതെന്നും ആളില്ലെന്ന് കണ്ടൈത്തിയതോടെ വാഹനം വിട്ടുവെന്നും എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.