Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ലഘുലേഖയാകെ അബദ്ധം; പാര്‍ട്ടിയിലെ ആശയക്കുഴപ്പം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 07:51 am IST
in Kerala

കൊച്ചി: ശബരിമല വിഷയത്തില്‍ സിപിഎമ്മിലെ ആശയക്കുഴപ്പവും സര്‍ക്കാരിനോടുള്ള വിയോജിപ്പും പ്രകടമാക്കി പാര്‍ട്ടി ലഘുലേഖ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എടുത്തു ചാടിയ പിണറായി സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങള്‍ക്കു നല്‍കുന്ന വിശദീകരണത്തില്‍ അബദ്ധവും അസംബന്ധവുമാണേറെ. സിപിഎം  സംസ്ഥാന കമ്മിറ്റി അച്ചടിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ ലഘുലേഖ.

വീടുകള്‍തോറുമെത്തി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമെന്ന പാര്‍ട്ടി പ്രഖ്യാപനം പരാജയപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലും കടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നുപോലും നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. തുടര്‍ന്നാണ് ലഘുലേഖ വിതരണത്തില്‍ ഒതുക്കിയത്. അതാകട്ടെ അബദ്ധങ്ങള്‍ നിറഞ്ഞതും.  

പത്ത് തലക്കെട്ടുകളിലുള്ള  വിശദീകരണത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെന്ന പേരില്‍ നുണപ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനം ചോദിച്ചു വാങ്ങിയതാണോ വിധി എന്ന വിശദീകരണത്തില്‍, ”ഹിന്ദുമതത്തില്‍ അറിവുള്ള പണ്ഡിതരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിക്കണമെന്നും ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനത്തിലെത്താനെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു,” എന്നു പറയുന്നു. കേസില്‍ കക്ഷി ചേര്‍ന്ന 13 സംഘടനകളുടെ പേരു പറയുന്നതില്‍ സര്‍ക്കാരില്ല. ദേവസ്വം ബോര്‍ഡ് ഇങ്ങനെയൊരു അഭിപ്രായം കോടതിയില്‍ പറഞ്ഞിട്ടുമില്ല. അപ്പോള്‍ പിന്നെ ആര് എവിടെ രേഖാമൂലം കൊടുത്തുവെന്ന ‘നുണ’യ്‌ക്ക് വിശദീകരണമില്ല.

സുപ്രീം കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍  സര്‍ക്കാരിന് ഭരണഘടനാപരമായി തുടരാനാവാതെ വരുമെന്നാണ് മറ്റൊരു വാദം. എന്നാല്‍, നൂറുകണക്കിന് ചെറുതും വലുതുമായ വിധികള്‍ നടപ്പാക്കിയിട്ടില്ല. അപ്പോള്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമുണ്ടോ? ശബരിമലയില്‍ ബലം പ്രയോഗിച്ച് യുവതീ പ്രവേശം നടത്തുന്നതില്‍ തുലാമാസ പൂജാ സമയത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടു. അങ്ങനെയെങ്കില്‍ തുടരാന്‍ അവകാശമുണ്ടോ? സര്‍ക്കാരിന് ‘പാര്‍ട്ടികുഴിച്ച കുഴിയാണിതെന്ന്’ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനമുയരുന്നു. 

സര്‍ക്കാര്‍ നടപടികളെ ലഘുലേഖ പിന്തുണയ്‌ക്കുന്നില്ല. എന്നാല്‍, പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ”വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലിന് സിപിഎം ആഗ്രഹിക്കുന്നില്ല. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും സിപിഎമ്മിനൊപ്പമാണ്. … ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സ്ത്രീകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള ഉത്തരവാദിത്തം സിപിഎമ്മിനില്ല. അത് വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യമാണ്.”

വിശ്വാസികള്‍ സിപിഎമ്മുകാരെന്നും പക്ഷേ, വിശ്വാസം സംരക്ഷിക്കാന്‍ സിപിഎമ്മില്ലെന്നും പറയുന്ന ലഘുലേഖ, സ്ത്രീകള്‍ കയറണമോ എന്ന് വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.