Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാരക്കേസില്‍ നിശ്ശബ്ദനേട്ടം കൊയ്തത് ഇടത് പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2018, 06:17 am IST
in Kerala

തിരുവനന്തപുരം:  ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോരിന്റെ കരങ്ങള്‍ ഉണ്ടെന്ന് കൂടുതല്‍ വ്യക്തമാകുമ്പോഴും നേട്ടം കൊയ്ത് സിപിഎം. അന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് എ വിഭാഗം എ.കെ.ആന്റണിയെ ആ സ്ഥാനത്ത് എത്തിച്ചു. അപ്പോള്‍ നിശ്ശബ്ദതയിലൂടെ സിപിഎം അധികാരം ഉറപ്പിക്കുകയായിരുന്നു.

തിരുവന്തപുരം ഡിസിപി ആയിരിക്കെ ഋഷിരാജ് സിംഗ് തനിക്ക് താമസിക്കാന്‍ വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കം. വീട് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.വി.വിജയനെ ചുമതലപ്പെടുത്തി. മാലിദ്വീപുകാര്‍ താമസം ആക്കിയതിനാല്‍ മെഡിക്കല്‍കോളേജ് പ്രദേശങ്ങളില്‍ വീട് വാടകയക്ക് ലഭിച്ചിരുന്നില്ല. മാലിദ്വീപുകാര്‍ എന്തിന് താമസിക്കുന്നു എന്ന് അന്വേഷിക്കാന്‍  എസ്.വി.വിജയന് നിര്‍ദ്ദേശം നല്‍കി. ഇതായിരുന്നു സംഭവത്തിന്റെ തുടക്കം. 

തുടര്‍ന്ന്  മാലിദ്വീപുകാരിയായ മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് എസ്.വി.വിജയന്‍ എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍  വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.  അന്വേഷണത്തിനിടയില്‍ മറിയം റഷീദയില്‍ നിന്നും ഒരു ഡയറി കണ്ടെടുത്തു. 1994 സപതംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും  തിരുവനന്തപുരത്തെ സാമ്രാട്ട് ഹോട്ടലില്‍ റൂം നമ്പര്‍ 205 ല്‍ താമസിച്ചിരുന്നെന്ന് കണ്ടെത്തി. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആര്‍ഒയിലെ  സീനിയര്‍ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടല്‍ മുറിയില്‍ നിന്ന് കോളുകള്‍ പോയിരുന്നതായി കണ്ടെത്തി. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യംചെയ്തു. തുടര്‍ന്നങ്ങോട്ട് കേസിന്റെ ഗതിമാറുകയായിരുന്നു.  

ഈ അവസരം  കോണ്‍ഗ്രസ്സ് എ വിഭാഗവും ഇടത് പക്ഷവും നന്നായി ഉപയോഗിച്ചു. നമ്പി നാരായണന്റെ സുഹൃത്തും അന്നത്തെ സൗത്ത്‌സോണ്‍ ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്ക് കേസില്‍ പങ്കുണ്ടെന്ന് എ ഗ്രൂപ്പ് തന്നെ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി കെ. കരുണാകരന്‍  രമണ്‍ ശ്രീവാസ്തവയെ നിയമസഭയില്‍ ന്യായീകരിച്ചതോടെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രതിപക്ഷം കലാപക്കൊടി ഉയര്‍ത്തി.

ഹൈക്കോടതി പരാമര്‍ശം കൂടെയുണ്ടായതോടെ ആന്റണി വിഭാഗത്തിന്റെ കലാപം രൂക്ഷമായി. തങ്ങളുടെ ജോലി കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ ആന്റണി ഗ്രൂപ്പ് വൃത്തിയായി ചെയ്യുമെന്ന് അറിയാമായിരുന്ന ഇടത്പക്ഷം മൗനം പാലിച്ചു. എ ഗ്രൂപ്പിന് പൂര്‍ണ പിന്തുണ നല്‍കി. അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകന്‍ പ്രതാപ റാവുവിന് സംഭവവുമായി  ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ഈ അവസരം ശരിക്കും എ വിഭാഗം പ്രയോജനപ്പെടുത്തി. നരസിംഹറാവുവിനെ വരുതിയിലാക്കി. കരുണാകരനെക്കൊണ്ട് രാജിവയ്‌പിച്ചു. ഇത് പുറത്ത് കൊണ്ടുവരാതിരിക്കാന്‍ ഐബി ഡയറക്ടറുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കി. 

ഈ സമയമെല്ലാം പ്രതിപക്ഷമായിരുന്ന ഇടത് പക്ഷം കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിനെ പരമാവധി പ്രോത്സാഹിപ്പിച്ചു. കെ.എം.മാണി ഉള്‍പ്പെടെയുള്ളവര്‍ കരുണാകരന് പിന്തുണ നല്‍കിയപ്പോള്‍ മുസ്ലീം ലീഗിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് എല്‍ഡിഎഫ് വരുത്തിതീര്‍ത്തു. രാജിവച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മുസ്ലീലീഗ് നിലപാടും എടുത്തു. ഇതോടെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പും ബദ്ധശത്രുക്കളായി. ഭരണം ആന്റണി വിഭാഗം പിടിച്ചെടുത്തു.

തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അടിച്ച് തോല്‍ക്കുമെന്ന് ഇടത്പക്ഷത്തിന് നന്നായി അറിയാമായിരുന്നു. അതിനായി  ഇരുവിഭാഗങ്ങള്‍ക്കും സിപിഎം രഹസ്യ പിന്തുണ നല്‍കി. 1996 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ചാരക്കേസ് തന്നെ മുഖ്യ പ്രചരണ ആയുധമാക്കിയി. ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ ഇടത്പക്ഷം  അധികാരം പിടിച്ചെടുത്തു. തങ്ങളെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്സ് എ വിഭാഗത്തോടുള്ള നന്ദി സൂചകമായി ചാരക്കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഇടത് സര്‍ക്കാരുകളും ശ്രമിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.