Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതിയുടെ ട്വീറ്റ് മലയാളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 08:41 pm IST
in Kerala

കേരള നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ ഉദ്ഘാടനം ചെയ്ത രാഷ്‌ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് മലയാളത്തില്‍ ട്വീറ്റ് ചെയ്തത് കൗതുകമായി.

ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :

‘നമ്മുടെ രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതാ പൊതുപ്രവര്‍ത്തകരില്‍ ഒരാളായ ശ്രീമതി. കെ.ആര്‍. ഗൗരിയമ്മയെ കണ്ടതില്‍ അതീവ സന്തുഷ്ടനാണ്.  കേരളത്തെയും രാജ്യത്തെയും സംബന്ധിക്കുന്ന വിവിധകാര്യങ്ങള്‍ സംസാരിച്ചു.  ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 99 വയസ്സ് പൂര്‍ത്തീകരിച്ചതില്‍ ആശംസ അറിയിച്ചു.  ശ്രീമതി. ഗൗരിയമ്മ നൂറു വയസ്സു  തികയ്‌ക്കട്ടെ എന്ന് ആശംസിച്ചു’.

രാഷ്‌ട്രപതിയുടെ ട്വിറ്റര്‍ ഹാന്റിലില്‍  വന്ന മറ്റു സന്ദേശങ്ങള്‍:

1. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനമായ ‘ഫെസ്റ്റിവല്‍ ഓണ്‍

ഡെമോക്രസി’ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. തര്‍ക്കങ്ങളും വിയോജിപ്പും വിസമ്മതവും നമ്മുടെ ഭരണപദ്ധതിയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.  അക്രമങ്ങള്‍ക്ക് നമ്മുടെ ഭരണഘടനയില്‍ ഒരു സ്ഥാനവുമില്ല.

2. ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ സ്വാംശീകരിച്ചു വരുന്ന നടപ്പിലാക്കുവാന്‍ സാധിക്കുന്നതും പ്രായോഗികവുമായ കാര്യങ്ങള്‍ രാജ്യത്തെ നിയമ നിര്‍മ്മാണ ജനാധിപത്യ പ്രക്രിയയ്‌ക്ക് സഹായകമാകും.  ഇത്തരം ആശയ സംവേദന ആഘോഷങ്ങള്‍ കേരളത്തിന്റെ ബൗദ്ധിക പാരമ്പര്യത്തിന്റെ നിദര്‍ശനം കൂടിയാണ്.

  3. രാഷ്‌ട്രീയം, പൊതുജീവിതം, ജനാധിപത്യ മൂല്യം എന്നിവ ഒരു സമൂഹത്തിന്റെ അവശ്യ ധര്‍മ്മ ബോധത്തിന്റെ പ്രതിഫലനം കൂടിയാണ്.  കേരള നിയമസഭയുടെ ചര്‍ച്ചകളും വാഗ്വാദങ്ങളും കേരള സമൂഹം ഉള്‍ക്കൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെയും ചരിത്രപരമായി അത് മുറകെ പിടിച്ച മാനുഷിക മൂല്യത്തിന്റെയും നേര്‍ക്കാഴ്ചകളാണ്.

4. കേരളം രാജ്യത്തിന് നല്‍കിയ അത്യുന്നതനായ വ്യക്തിത്വമാണ് എന്റെ മുന്‍ഗാമിയായിരുന്ന മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍.  വളരെ അധികം വെല്ലുവിളികള്‍ നേരിട്ട സാഹചര്യത്തില്‍ നിന്നും സ്വയം പ്രയത്‌നത്തിലൂടെയും നിഷ്ഠയിലൂടെയും ബൗദ്ധിക മികവിലൂടെയുമാണ് അദ്ദേഹം രാജ്യത്തെ പ്രഥമ പൗരനായി ഉയര്‍ന്നു വന്നത്. 

5. കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചര്‍ച്ചകളേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ക്രാന്തദര്‍ശികളായിരുന്ന ആദിശങ്കരനും, ശ്രീനാരായണഗുരുവും, അയ്യങ്കാളിയും ഇതേ മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്.

6. ഒരാള്‍ക്ക് ഏതു വിശ്വാസം വേണമെങ്കിലും വച്ചു പുലര്‍ത്താം – അല്ലെങ്കില്‍ ഒരു വിശ്വാസ സംഹിതയിലും ഉള്‍പ്പെടാതിരിക്കാം അത്  പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല സാംസ്‌ക്കാരികവും ബൗദ്ധികവുമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുക എന്നതാണ് പ്രാധാന്യം.  

7. ഭൂപരിഷ്‌ക്കരണം മുതല്‍ പഞ്ചായത്ത്‌രാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യ പരിപാലനവും വരെ കേരള ജനത ഒരുപാട് നേട്ടമുണ്ടാക്കി.  ഇതെല്ലാം സാധിച്ചത് ഈ നിയമസഭ നിര്‍മ്മിച്ച നിയമങ്ങള്‍ വഴിയാണ്.  ഇത് വലിയൊരു സാമൂഹ്യഘടനകാര്യസിദ്ധി ഉണ്ടാക്കി.  അതിനെയാണ് ‘കേരള മോഡല്‍’ എന്ന് അറിയപ്പെടുന്നത്. 

8. സംത്യപ്തിയോടെ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലേയ്‌ക്ക് ഉത്കടമായ അഭിലാഷത്തോടെ നോക്കി കാണാനും സാധിക്കണം.  കേരള മോഡലിന്റെ അടുത്ത ഘട്ടം കേരളത്തിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ വലിയ അവസരങ്ങള്‍ ഉണ്ടാക്കി നല്‍കുക എന്നതായിരിക്കണം. 

9. വ്യവസായ സംരംഭകത്വത്തിന്റെ വാണിജ്യ സജ്ജമാക്കുവാനുണ്ടാകുന്ന കാലവിളംബം എല്ലാ തലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്.  ഇവിടെ അടുത്ത രണ്ടു ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

10. വാഗ്വാദങ്ങളും അപരന്റെ ആശയത്തോടുള്ള ബഹുമാനവും ചരിത്രപരമായി തന്നെ കേരള സമൂഹത്തിന്റെ മഹത്വമാണ്.  ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്‌ട്രീയ അക്രമങ്ങള്‍ എന്ന വിരോധാഭാസം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു.

11. കേരളത്തിന്റെയും കേരള ജനതയുടെയും തിളങ്ങുന്ന പൈതൃകത്തിന് ഇത് ഒരു അവമതിപ്പാണ്.  ആയതിനാല്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഉള്‍ക്കാഴ്ചയുള്ള പൗരന്മാരും ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനായി മുന്നിട്ട് വരേണ്ടതാണ്.  

12. സംവാദങ്ങളും വിയോജിപ്പും വിസമ്മതവും തികച്ചും അംഗീകരിക്കപ്പെടേണ്ടതും ഭരണ സംവിധാനത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്.  എന്നാല്‍ അക്രമത്തിന് നമ്മുടെ ഭരണ വ്യവസ്ഥയില്‍ സ്ഥാനമില്ല.  കേരള ജനതയും ഓരോ ഭാരതീയനും ഇതിനെക്കുറിച്ച് ഗൗരവുമായി ആലോചിക്കേണ്ടതാണ്.

13. കേരളത്തിലെ ഓരോരുത്തരേയും ഈ സഭയിലെ അംഗങ്ങളെയും കേരള നിയമസഭയുടെ വജ്ര ജൂബിലി അവസരത്തില്‍ ഞാന്‍ അനുമോദിക്കുന്നു.  ഓണത്തിനുള്ള ആശംസകളും മുന്‍കൂറായി നേരുന്നു.  ഓരോ കുടുംബത്തിലും ഓരോ വീടുകളിലും ഓണം സന്തോഷവും സമൃദ്ധിയും കൊണ്ടു വരട്ടെയെന്ന് ആശംസിക്കുന്നു.

@rashtrapatibhvn, https://twtter.com/rashtrapatibhvn,   https://mobile.twitter.com/rashtrapatibhvn

എന്നീ ട്വിറ്റര്‍ ഹാന്റിലുകള്‍ വഴി രാഷ്‌ട്രപതിയുടെ സന്ദേശങ്ങള്‍ കാണാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.