Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പുഴ എന്തെന്ന് മനസ്സിലായി പുതിയ സംവിധാനത്തില്‍ പാലം പൈലിംഗ് പ്രവൃത്തി പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 04:28 pm IST
in Kannur

ഇരിട്ടി: കെഎസ്ടിപി അധികൃതരും കരാറുകരും ഇരിട്ടി പുഴ എന്തെന്ന് അറിയുവാന്‍ എടുത്തത് രണ്ട് വര്‍ഷം. അതിനായി ലക്ഷങ്ങള്‍ പുഴയില്‍ ഒഴുക്കിക്കളഞ്ഞതും നീണ്ട രണ്ടു വര്‍ഷക്കാലം വെറുതേ കളഞ്ഞതും മിച്ചം. പുഴയെക്കുറിച്ചുള്ള തിരിച്ചറിവ് വന്നതോടെ പുതിയ സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള പാലത്തിന്റെ ഒരു ഭാഗത്തെ പൈലിംഗ് പ്രവൃത്തി ഇപ്പോള്‍ പുരോഗമിക്കുകയാണ്. 

തലശ്ശേരി  വളവുപാറ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പൈലിംഗ് പ്രവര്‍ത്തിയാണ് പുഴക്കുള്ളില്‍ നിര്‍മ്മിക്കേണ്ട രണ്ട് തൂണുകളില്‍ ഒന്ന് പോലും നിര്‍മ്മിക്കാനാവാതെ കരാറുകാരെ വിഷമസന്ധിയിലാക്കിയത്. വേനല്‍ക്കാലങ്ങളില്‍ പഴശ്ശി പദ്ധതിയുടെ വെള്ളം കയറിക്കിടക്കുകയും മഴക്കാലമായാല്‍ പശ്ചിമഘട്ട മലനിരകളിലെ നിരവധി പുഴകള്‍കൊണ്ട് ജലസമൃദ്ധമാവുകയും കുത്തിയൊഴുകുകയും ചെയ്യുന്ന ഇരിട്ടി പുഴയുടെ യഥാര്‍ത്ഥ അവസ്ഥ ഇവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് നിര്‍മ്മാണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 

ആദ്യവര്‍ഷം മലവെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ പൈലിംഗ് പ്രവര്‍ത്തികള്‍ മുഴുവന്‍ ഒഴുകിപ്പോവുകയും എന്നാല്‍ ഇതില്‍ നിന്നും പാഠം പഠിക്കാതെ രണ്ടാം വര്‍ഷവും അതേ പ്രവര്‍ത്തി തന്നെ തുടരുകയും ചെയ്തു. എന്നാല്‍ പുഴയിലൂടെ കുത്തിയൊഴുകിവന്ന മലവെള്ളം വീണ്ടും എല്ലാം കൊണ്ടുപോകുന്നത് കരാറുകാരും കെഎസ്ടിപി അധികൃതരും മൂക്കത്തു വിരല്‍വെച്ചു നോക്കി നില്‍ക്കുകയായിരുന്നു. പുഴയുടെ ഇരുകരകളിലും ലോഡ് കണക്കിന് മണ്ണിട്ട് നിറച്ചു പുഴയിലെ കുത്തൊഴുക്കിന് തടസ്സമുണ്ടാക്കിയത് മൂലമായിരുന്നു ഇതിനായി തീര്‍ത്ത മണ്‍തിട്ടകളും പൈലിംഗ് പ്രവര്‍ത്തികളും ഒഴുകിപ്പോകാന്‍ വീണ്ടും ഇടയാക്കിയത്. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് ഇപ്പോള്‍ ഒരു ഭാഗത്തു മാത്രം പൈലിംഗ് പ്രവര്‍ത്തി തുടരുന്നത്. 

ഇരിട്ടി ടൗണ്‍ ഭാഗത്തുള്ള പൈലിംഗ് പ്രവര്‍ത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇവിടെ തീര്‍ക്കേണ്ട ആറ് പൈലിംഗുകളില്‍ അഞ്ചെണ്ണം തീര്‍ന്നു കഴിഞ്ഞു. പൈലിങ്ങിനായി പുഴയില്‍ തീര്‍ത്ത ഗാപ്പിയന്‍ വോളും മണ്‍തിട്ടയും മറ്റും കുത്തൊഴുക്കില്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തതോടെ പുഴയിലെ മലവെള്ള കുത്തൊഴുക്കിനെ തടയാന്‍ പുതിയ സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടുള്ള ഭിത്തിയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. കൂറ്റന്‍ ക്രയിനും മറ്റും ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് സഌബുകള്‍ കൊണ്ടുള്ള ഭിത്തിയൊരുക്കുന്നത്. ഈ പ്രവര്‍ത്തി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ആറ് പൈലിംഗുകളും തീര്‍ത്ത ശേഷം മാത്രമാണ് പായം ഭാഗത്തുള്ള തൂണിന്റെ പൈലിംഗ് പ്രവര്‍ത്തി ആരംഭിക്കുക. കരാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ എത്രയും പെട്ടെന്ന് തന്നെ പാലം പണി പൂര്‍ത്തിയാക്കാനാണ് കെഎസ്ടിപിയുടെ തീരുമാനം. ഇതാണ് കനത്ത മഴയിലും പ്രവര്‍ത്തി തുടരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.