Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത്രയും ദിവസം സഹിച്ചു; ഇനി തുറന്നു പറയേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 06:50 am IST
in Kerala

കൊച്ചി: പണം പിരിച്ചും ചിത്രം പതിച്ച ബാനറില്‍ കൈയൊപ്പു പതിച്ചും വര്‍ഗീയ വിരുദ്ധ സെമിനാര്‍ നടത്തിയും സിപിഎമ്മും അനുബന്ധ സംഘടനകളും രക്തസാക്ഷിയെ ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കില്‍. 

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിവീഴ്‌ത്തി പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യ പ്രതികളെ പിടിക്കാന്‍ പോലീസിനു കഴിയാത്തതില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരതയെ പേരെടുത്തു വിമര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ മടിക്കുന്നതിലും യുഎപിഎ ചുമത്തേണ്ടതില്ല എന്ന തീരുമാനത്തിലും പാര്‍ട്ടിക്കുള്ളില്‍ കനത്ത പ്രതിഷേധമുണ്ട്.

സ്വന്തം പ്രവര്‍ത്തകന്റെ, അതും ഒരു വിദ്യാര്‍ഥിയുടെ ചോരവീണ് ഇത്ര ദിവസമായിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്നിട്ടും എല്‍ഡിഎഫ് നിശബ്ദത പാലിക്കുന്നതെന്തു കൊണ്ട്? ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിണ്ടാത്തതെന്ത്? എന്നീ ചോദ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്നു. 

സിപിഎം കൃത്യമായ നിലപാടു സ്വീകരിക്കാത്തതിനാല്‍ ഇടതു മുന്നണിക്കും നിലപാടില്ല. മുന്നണി കണ്‍വീനര്‍ എ. വിജയരാഘന്‍ ഇതെക്കുറിച്ചു പ്രതികരിച്ചിട്ടേയില്ല. എന്നാല്‍ ഇത്രയും ദിവസം സഹിച്ചു, ഇനി തുറന്നു പറയേണ്ടി വരും എന്ന നിലപാടിലാണ് പലരും. ഇടതു സഹയാത്രികര്‍ പലരും തുറന്നടിച്ചു രംഗത്തു വന്ന് കഴിഞ്ഞു. 

പിടിയിലായവരെല്ലാം മുഖ്യപ്രതികള്‍ എന്ന വിചിത്രമായ വാദമാണ് പോലീസ് ഉന്നയിക്കുന്നത്. മുഖ്യപ്രതിയെയടക്കം ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ചിലര്‍ വിദേശത്തേക്കു കടന്നിരിക്കാമെന്നു പോലീസ് തന്നെ പറയുന്നു. ജനങ്ങളെ വിഡ്ഢികളാക്കി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നേരത്തേ വിളിച്ചു പറഞ്ഞുള്ള റെയ്ഡുകള്‍ തുടരുന്നു. കടുത്ത നടപടികള്‍ സ്വീകരിക്കാതെ ആഭ്യന്തര വകുപ്പ് പകച്ചു നില്‍ക്കുകയാണെന്നും വിമര്‍ശനമുയരുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ വകുപ്പ് നാഥനില്ലാത്ത അവസ്ഥയിലാണ്. 

ഓരോ ദിവസവും ഉടന്‍ പിടിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന ആവര്‍ത്തിക്കുന്നതല്ലാതെ നടപടിയില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന വിമര്‍ശനം. പീഡനക്കേസുകളോട് ഇതിനേക്കാള്‍ കൂടുതല്‍ താത്പര്യം കാട്ടുന്നു എന്നാണ് ചിലരുടെ ആക്ഷേപം. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയെ എതിര്‍ക്കാതെ മറ്റു പാര്‍ട്ടികളെ പഴിചാരുന്നത് സിപിഎം നേതാക്കള്‍ തുടരുകയാണ്. 

ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിടിച്ചു കൊടുത്തവരില്‍ നിന്ന് അപ്പുറത്തേക്ക് പോലീസിനു പോകാന്‍ കഴിയാത്തതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. പ്രതീക്ഷിക്കുന്നതിനപ്പുറം സിപിഎം-എസ്ഡിപിഐ ഒത്തുകളി ശക്തമാണെന്ന ആരോപണം ശക്തമാവുകയാണ്. ഇത്തരം ഇസ്ലാമിക തീവ്രവാദ സംഘടനകളെ എതിര്‍ക്കുമ്പോഴെല്ലാം ആര്‍എസ്എസ്സിനു മേല്‍ ആരോപണങ്ങള്‍ അഴിച്ചുവിടുന്നത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തെ സിപിഎം ഫാസിസം

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.