Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കശുവണ്ടിമേഖല സാമ്പത്തിക തകര്‍ച്ചയില്‍; മോറട്ടോറിയം കാലാവധി നീട്ടണമെന്ന് വ്യവസായികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 02:43 am IST
in Business

കൊല്ലം: കശുവണ്ടിമേഖലയിലെ ജപ്തിനടപടികളിന്മേല്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്ന് ആവശ്യവുമായി വ്യവസായികള്‍. മോറട്ടോറിയത്തിന് ഈ മാസം 31 വരെയാണ് നേരത്തെ കാലാവധി അനുവദിച്ചത്. ഇക്കാലയളവ് വരെ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിട്ടുള്ള കശുവണ്ടിമേഖലയിലെ സ്ഥാപനങ്ങളിന്മേല്‍ നടപടികള്‍ സ്വീകരിക്കില്ല എന്നതായിരുന്നു വ്യവസായികളുടെ ആശ്വാസം. എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായതോടെ കാലാവധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കാഷ്യു എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പുനരുദ്ധാരണത്തിനായി കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും പദ്ധതികളും പ്രായോഗികതലത്തില്‍ എത്താന്‍ ആറുമാസം വേണ്ടിവരുന്നതിനാലാണ് മോറട്ടോറിയം കാലയളവ് നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. തോട്ടണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും 2025 ആകുമ്പോഴേക്കും ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ തോട്ടണ്ടിശേഖരത്തില്‍ സ്വയംപര്യാപ്തത നേടാനുമുള്ള റോഡ് മാപ്പ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ തോട്ടണ്ടിയാകും രാജ്യത്ത് ഉല്‍പാദിപ്പിക്കുക.

കഴിഞ്ഞ ആറുമാസ കാലയളവില്‍ മൂന്ന് കശുവണ്ടിഫാക്ടറി ഉടമകളാണ് സാമ്പത്തികപ്രതിസന്ധിയും ബാങ്കുകളില്‍ നിന്നുള്ള ജപ്തിനടപടികളും കാരണം കൊല്ലത്ത് മാത്രം ജീവനൊടുക്കിയത്. നിലവില്‍ നിഷ്‌ക്രിയ ആസ്തിയായ സ്ഥാപനങ്ങളിന്മേല്‍ ബാങ്കുകള്‍ ചുമത്തിയ പലിശയും പിഴപ്പലിശയും ഒഴിവാക്കാന്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. കൂടാതെ സ്ഥാപനങ്ങള്‍ വായ്‌പാതുകയിന്മേലുള്ള സാധാരണപലിശയുടെ അമ്പത് ശതമാനം ഒഴിവാക്കുക, വായ്‌പാതുക ഏഴുവര്‍ഷം തിരിച്ചടവ് വരുന്ന നിലയില്‍ ടേം ലോണായി ക്രമീകരിക്കുക, ആധുനികവല്‍ക്കരണത്തിന് സര്‍ക്കാരിന്റെ പദ്ധതികളില്‍പെടുത്തി കുറഞ്ഞ പലിശയില്‍ വായ്‌പ അനുവദിക്കുക, നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നു. 

 ഉല്‍പാദനചെലവിലെ വര്‍ധനവും 2015 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തിലായ 35 ശതമാനം വേതന വര്‍ധനവുമാണ് തകര്‍ച്ചക്ക് ആക്കം കൂട്ടി. കൂടാതെ  സംസ്‌കരണരംഗത്തെ യന്ത്രവല്‍ക്കരണം തുച്ഛമായതും ഗതകാലപ്രൗഢിയിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാക്കിയെന്നും വ്യവസായികള്‍ പറയുന്നു.

എ.ശ്രീകാന്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

പുതിയ വാര്‍ത്തകള്‍

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.