Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയെ രക്ഷിക്കുന്നത് യജ്ഞം രക്ഷിക്കുന്നവന്‍ യജ്ഞവരാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:10 am IST
in Samskriti

ബ്രഹ്മപുത്രനായ സ്വായംഭൂവമനു ബ്രഹ്മാവിന്റെ പ്രതിപുരുഷനായിനിന്നുകൊണ്ട് ബ്രഹ്മനിയോഗാനുസൃതം സൃഷ്ടികര്‍മ്മം എന്ന ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി. പ്രകൃതിയുടെ നിയോഗാനുസൃതം ഏതു ചുമതലയും നിര്‍വഹിക്കാന്‍ പ്രകൃതിസ്വരൂപിണിയായിത്തന്നെ ശതരൂപയും തയ്യാറായി. പ്രകൃതിയുടെ എല്ലാ സ്വരൂപവും ശതരൂപ ഉള്‍ക്കൊണ്ടു. ബ്രഹ്മാണ്ഡത്തെ മുഴുവന്‍ പിണ്ഡാണ്ഡവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവള്‍ ശതരൂപയായി. മകളുടേയും മരുമകളുടേയും സഹോദരിയുടേയും ഭാര്യയുടേയും അമ്മയുടേയും മരുമകളുടേയും സഹോദരിയുടേയും എല്ലാം രൂപഭാവങ്ങള്‍ അവര്‍ നിര്‍വഹിച്ചു.

സൃഷ്ടികര്‍മത്തിനായി സ്വായംഭൂവമനു തയ്യാറായപ്പോഴാണ് ഒരു സംശയം ഉടലെടുത്തത്. എവിടെയാണ് സൃഷ്ടി നടത്തുക. അതിനുള്ള സ്ഥാനമേതാണ്. ഉണ്ടായിരുന്ന ഭൂമി ജ്യേഷ്ഠന്റെ പേരക്കുട്ടി തട്ടിക്കൊണ്ടുപോയിരിക്കുന്നു. മരീചി മഹര്‍ഷിയുടെ പുത്രന്‍ കശ്യപമഹര്‍ഷിയുടെ മകനായ ഹിരണ്യാക്ഷന്റെ കൈവശമാണ് ഇപ്പോള്‍ ഭൂമി. സ്വായംഭൂവമനു ആ കേസും വിധാതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു.

ഭൂമിയെ പരിപാലിക്കാനുള്ള ചുമതല ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ് എന്ന് ബ്രഹ്മദേവന്‍ സ്വായംഭൂവമനുവിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ഭൂമി ഹിരണ്യാക്ഷന്‍ കയ്യേറിക്കഴിഞ്ഞതായി മനു ശ്രദ്ധില്‍പ്പെടുത്തി. ബ്രഹ്മദേവന്‍ ചിന്തിച്ചു.

ഹിരണ്യാക്ഷന്‍ ജലത്തില്‍ ഒളിച്ചിരിക്കുകയാണ്. അവന് ധനസമ്പാദനത്തില്‍ മാത്രമാണ് താല്‍പ്പര്യം.  ആരെപ്പറ്റിച്ചായാലും പണമുണ്ടാക്കണം. ഹിരണ്യത്തില്‍ (സ്വര്‍ണത്തില്‍)കണ്ണുറപ്പിച്ചവനാണ് ഹിരണ്യാക്ഷന്‍. അവനില്‍നിന്ന് ഭൂമിയെ മോചിപ്പിച്ചേ പറ്റൂ. ഹേ ജഗദീശ്വര, ആരുടെ ഹൃദയത്തില്‍നിന്നാണോ ഞാനുണ്ടായത്, ആ ഹൃദയേശ്വരന്‍ തന്നെയാണ് ഈ വിഷയത്തിലും പരിഹാരം കാണാന്‍ എനിക്ക് ഏകാശ്രയം.

മൈത്രേയര്‍ പറഞ്ഞു:

”ഇത്യഭിധ്യായതോ നാസാവിവരാത് 

സഹസാനഘ!

വരാഹതോകോ നിരഗാദ് അംഗുഷ്ഠ 

പരിമാണകഃ”

ഹേ നിഷ്പാപനായ വിദുരരേ, ബ്രഹ്മദേവന്റെ പ്രാര്‍ത്ഥന കേട്ട് പെട്ടെന്നുതന്നെ ഒരു കുഞ്ഞുവരാഹം വിധാതാവിന്റെ നാസാദ്വാരത്തില്‍നിന്നും പുറത്തുവന്നു. അപ്പോള്‍ അംഗുഷ്ഠ മാത്രം (തള്ളവിരലിന്റത്രയും) വലുപ്പമുണ്ടായിരുന്ന ആ വരാഹം, നോക്കി നില്‍ക്കെത്തന്നെ വലുതായി. ക്ഷണനേരം കൊണ്ട് അത് ആനയെപ്പോലെ വലുതായി.

ഇത് എന്റെ മൂക്കില്‍നിന്നു പുറത്തുവന്നതുതന്നെയോ എന്ന ബ്രഹ്മദേവന്‍ ഒരു അദ്ഭുതപ്പെട്ടുവോ?

”കിമേതത് സൗകരവ്യാജം സത്വം 

      ദിവ്യമവസ്ഥിതം

അഹോ ബതാശ്ചര്യമിദം നാസായാ 

      മേ വിനിഃസൃതം”

തീര്‍ച്ചയായും ഈ സൂകരരൂപം വ്യാജമാണ്. ഇത്  ദിവ്യം തന്നെയാണ്. ആശ്ചര്യകരമാംവിധം എന്റെ നാസികയില്‍ കൂടിപുറത്തുവന്നു എന്നുമാത്രം.

ഇപ്പോള്‍ ഗജരൂപത്തില്‍നിന്നും വളര്‍ന്ന് പര്‍വതാകാരമായിക്കാണുന്നു.

മഹത്തായ ഒരു യജ്ഞം തന്നെയാണ് ഈ ദിവ്യരൂപത്തിനു നിര്‍വഹിക്കാനുള്ളത് എന്ന് നിശ്ചയം.

ധനമോഹിയായ ഹിരണ്യാക്ഷനില്‍നിന്നും ഭൂമിയെ തിരിച്ചുപിടിച്ച് ഉദ്ധരിച്ചെടുക്കണം. സമ്പത്തു മുഴുവനും കൈക്കലാക്കിക്കഴിഞ്ഞ ആളോടാണ് നേരിടേണ്ടത്. അതും സംസ്‌കാരം തീരെയില്ലാതെ താഴ്ന്ന നിലവാരത്തില്‍ പെരുമാറുന്ന അസുരന്‍. തീര്‍ച്ചയായും ദിവ്യമായ ഒരു ചൈതന്യം തന്നെയാണിത്.

ഇതു മനസ്സിലാക്കി ബ്രഹ്മാവും മഹര്‍ഷിവര്യന്മാരും വരാഹമൂര്‍ത്തിയെ സ്തുതിച്ചു. ആ സ്തുതിയില്‍ പ്രസാദിച്ചുകൊണ്ട് ആ ചൈതന്യം ഉയര്‍ന്നുചാടി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി.

ഭൂമിയെ തിരികെ രക്ഷിച്ചെടുക്കാനായി ഹിരണ്യാക്ഷനെ വധിക്കാനും യജ്ഞവരാഹമൂര്‍ത്തി തെല്ലും മടിച്ചില്ല.

ബ്രഹ്മാവ് ചിന്തിച്ചു. വാസ്തവത്തില്‍ ഞാന്‍ ആ ഭഗവാന്റെ അംശമാണോ? അതോ എന്റെ അംശമാണോ അത്. യഥാര്‍ത്ഥത്തില്‍ ഞാനും ആ ചൈതന്യവും ഒന്നുതന്നെയല്ലേ. അതില്‍നിന്നും ഞാനുണ്ടായി. എന്നില്‍നിന്നും അതുണ്ടായി. അതായത് രണ്ടും ഒന്നുതന്നെ. ഞാനും ഭഗവാനും വ്യത്യസ്തരല്ല.

എന്നിലെ ശ്രേഷ്ഠതകളെല്ലാം ഭഗവാനാണ്. എന്നിലെ ആസുരികതകളെല്ലാം ഹിരണ്യാക്ഷനും.  എന്നിലെ ശ്രേഷ്ഠതകള്‍ ആസുരികതയെ തകര്‍ത്തതോടെ ഞാന്‍ (അഹം) ശ്രേഷ്ഠ(വര)നായി. ശ്രേഷ്ഠനായ ഞാന്‍ തന്നെയാണ് വരാഹം. അതിനായി ചെയ്ത കര്‍മ്മമാണ് യജ്ഞം. അതിനാല്‍ യജ്ഞവരാഹമായി. ഇതെല്ലാം സത്യത്തില്‍ ഞാന്‍ തന്നെ. മായയാല്‍ മറക്കപ്പെടുമ്പോള്‍ അതു വിട്ടുപോകുന്നു.

”യജ്ഞോ യജ്ഞപതിര്‍യജ്വാ 

യജ്ഞാംഗോ യജ്ഞവാഹനഃ

യജ്ഞഭൃദ് യജ്ഞകൃത് യജ്ഞീ 

യജ്ഞഭുഗ് യജ്ഞസാധനഃ

യജ്ഞാന്തകൃത് യജ്ഞഗുഹൃം 

അന്നമന്നാദ ഏവച”

യജ്ഞസ്വരൂപവും യജ്ഞപ്രഭുവും യജ്ഞം ചെയ്യുന്നവനും യജ്ഞവസ്തുക്കളും നിര്‍വഹിക്കുന്നവനും നടത്തിക്കുന്നവനും നടത്തുന്നവനും യജ്ഞഭോക്താവും യജ്ഞം വിജയിപ്പിക്കുന്നവനും പൂര്‍ണാഹുതി ചെയ്യുന്നവനും യജ്ഞത്തിലൂടെ അറിയേണ്ടവനും എല്ലാം ഈ ഭഗവാന്‍ തന്നെ. ഭഗവാനല്ലാതെ മറ്റൊന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.