Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈന്ദ്രന്‍ എന്നാല്‍ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:43 am IST
in Samskriti

തസ്മാദിന്ദ്രോ നാമ ഈന്ദ്രോ ഹവൈ നാമ തമിദന്ദ്രം

സന്തമിന്ദ്ര ഇത്യാചക്ഷതേ പരോക്ഷണഃ പരോക്ഷ പ്രിയാ ഇവ ഹി ദേവാഃ പരോക്ഷ പ്രിയാ ഇവഹി ദേവാഃ

അതിനാല്‍ പരമാത്മാവിന് ഈ്രന്ദന്‍ എന്ന പേരുണ്ടായി. ഈന്ദ്രന്‍ എന്നത് ഈശ്വരന്റെ പ്രസിദ്ധമായ പേരാണ്. ഈന്ദ്രനായ അദ്ദേഹത്തെ പരോക്ഷമായി ഇന്ദ്രന്‍ എന്ന് വിളിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ദേവന്മാര്‍ പരോക്ഷപ്രിയരാകുന്നു. പരോക്ഷമായതിനെ ഇഷ്ടപ്പെടുന്നവരാകുന്നുവല്ലോ.

എല്ലാറ്റിനും ഉള്ളിലിരിക്കുന്ന ബ്രഹ്മത്തെ പ്രത്യക്ഷമായി ഇത് എന്ന് കാണുന്നതുകൊണ്ട് ഇതിനെ കാണുന്നവന്‍ എന്നര്‍ത്ഥത്തില്‍ ഈന്ദ്രന്‍ എന്നു പറയുന്നു. ഇദം പശ്യതി ഇതി ഈന്ദ്രഃ- ഇതിനെ കാണുന്നതിനാല്‍ ഈന്ദ്രന്‍. സര്‍വ്വവ്യാപിയായ ഈശ്വരന്റെ അപരോക്ഷ ദര്‍ശനമുണ്ടായി എന്ന് നേരത്തെ പറഞ്ഞിരുന്നു. ഈന്ദ്രന്‍ എന്ന പേരില്‍ ലോകത്തില്‍ ഈശ്വരന്‍ പ്രസിദ്ധനാണ്. പൂജ്യരായവരില്‍ ഏറ്റവും ശ്രേഷ്ഠനായ പൂജ്യതമന്‍ ആയതിനാല്‍ ഈശ്വരനെ ബ്രഹ്മജ്ഞാനികള്‍ മുഴുവന്‍ പേരും പറയാതെ അക്ഷരം കുറച്ച് ഇന്ദ്രന്‍ എന്ന് പേരില്‍ അല്‍പം മാറ്റം വരുത്തി വിളിക്കുന്നു. വളരെയധികം ആദരിക്കപ്പെടുന്നവരെ നേരിട്ട് പേര് വിളിക്കാറില്ലല്ലോ. അച്ഛനമ്മമാരേയും ഗുരുവിനേയുമൊന്നും പേര് വിളിക്കാറില്ല എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. അതിലും വലുതാണ് ഇത്. ദേവന്മാര്‍ അവരുടെ പേര് നേരേ പറയാതെ രൂപാന്തരപ്പെടുത്തി പറയുന്നതില്‍ ഇഷ്ടമുളളവരാണല്ലോ. ഗുരുക്കന്മാരെ പേരുവിളിക്കാതെ ആചാര്യന്‍, ഉപാധ്യായന്‍ എന്നൊക്കെ വിളിക്കാറുണ്ട്. ഇങ്ങനെ പരോക്ഷ നാമം ദേവന്മാര്‍ ഇഷ്ടപ്പെടുന്നു. ദേവന്മാരുടെ ദേവനായ ഈശ്വരനെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. പരോക്ഷ പ്രിയാ ഹി ദേവാഃ എന്ന് രണ്ടു തവണ പറഞ്ഞത് അധ്യായത്തിന്റെ സമാപനം കാണിക്കുവാനാണ്.

ഏകനായ ആത്മാവില്‍നിന്ന് അനേക രൂപങ്ങളോടുകൂടിയ പ്രപഞ്ചം ഉണ്ടായതും കാണുന്നതും അദ്ധ്യാരോപവും മിഥ്യയുമാണ്. അത് മായാവിയുടെ മായാലോകം പോലെയാണ്. ആത്മാവ് മാത്രമാണ് സത്യം. പ്രപഞ്ചത്തെ തള്ളിക്കളയുകതന്നെ വേണം. സര്‍വ്വവ്യാപിയായ ഏകനായ പരമാത്മാവിനെ സാക്ഷാത്കരിക്കുമ്പോഴാണ് ജീവിതലക്ഷ്യം പൂര്‍ണ്ണമാകൂവെന്ന് അപവാദരൂപത്തില്‍ വിശദീകരിക്കുകയും ചെയ്തു.

‘ആത്മാവാ ഈമേകമേവാഗ്ര ആസീത്’ എന്ന് ഉപക്രമത്തോടെ തുടങ്ങി ‘ബ്രഹ്മതത മമ പശ്യത്’ എന്ന് ഉപസംഹാരം നടത്തിയത് ആത്മാവ് അഥവാ ബ്രഹ്മം മാത്രമാണ് ഉള്ളതെന്നും അതിനെയാണ് അറിയേണ്ടതെന്നും ഉറപ്പിക്കാനാണ്.  ഈ ലോകത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, പ്രളയം എന്നിവയെ നടത്തുന്നവനാണ്. സംസാരത്തിന്റെ ഒരു ദോഷവും പറ്റാത്ത അസംസാരിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വേശ്വരനുമാണ്. താനല്ലാതെ മറ്റൊന്നിന്റെയും ആശ്രയമോ സഹായേമാ കൂടാതെ ആകാശം മുതലായവയെ ്രകമത്തില്‍ സൃഷ്ടിച്ച് തന്നെത്തന്നെ അറിയുന്നതിനായി പ്രാണന്‍ മുതലായവയോടുകൂടി എല്ലാ ശരീരങ്ങളിലും തനിയേ പ്രവേശിച്ചു. പിന്നെ തന്നെ സ്വയം വേണ്ടപോലെ ‘ഞാന്‍ ഈ ബ്രഹ്മമാകുന്നു’ എന്നിങ്ങനെ അറിയുകയും ചെയ്തു. സര്‍വ്വത്തിനുള്ളിലിരിക്കുന്ന ബ്രഹ്മത്തെ പ്രത്യക്ഷമായി അറിഞ്ഞവന്‍ എന്നര്‍ത്ഥത്തില്‍ ഇൗന്ദ്രന്‍ എന്ന് അറിയപ്പെടുകയും ചെയ്യുന്നു.

പൂര്‍വ്വപക്ഷത്തിന്റെ വാദമുഖങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കുന്ന ഒരു മനോഹരമായ ഭാഷ്യം അടുത്ത അധ്യായത്തിന് മുമ്പായി ആചാര്യസ്വാമികള്‍ അവതരിപ്പിക്കുന്നുണ്ട്. ഭാഷ്യത്തിന്റെ അവസാനം സിദ്ധാന്തപക്ഷത്തെ ഉറപ്പിക്കുന്ന ഭാഗത്ത് മൂഢനായ ഒരാള്‍ക്ക് താന്‍ മനുഷ്യനല്ല എന്ന തോന്നല്‍ വന്നപ്പോള്‍ അതിനെ നീക്കാനായി മറ്റു പലതും കാണിച്ച് അയാള്‍ അതല്ല എന്ന് പറഞ്ഞുകൊടുത്ത കഥയെ പറഞ്ഞു. ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിന് ‘നീ മനുഷ്യനാണ്’ എന്നു പറഞ്ഞാലും തന്റെ മനുഷ്യത്വത്തെ എങ്ങനെ മനസ്സിലാകുമെന്ന് ചോദിക്കുന്നു. അതുകൊണ്ട് ശാസ്ത്രത്തില്‍ ഉപദേശിക്കുന്നതുപോലെ തന്നെ ആത്മാവിനെ ഉപദേശിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ആത്മാവിനെ ശാസ്ത്രംകൊണ്ടല്ലാതെ അറിയാന്‍ സാധിക്കില്ല. മൂഢനായവനെ താന്‍ മനുഷ്യനാണെന്ന് ബോധ്യപ്പെടുത്താന്‍ മറ്റുള്ളതിനെയൊക്കെ നിഷേധിച്ചതുപോലെ ശ്രുതി അനാത്മാക്കളെ നിഷേധിച്ച് അവസാനം സ്വപ്രകാശനായ ആത്മാവിനെപ്പറ്റി തനിയെ ബോധമുണ്ടാക്കും. ഇങ്ങനെതന്നെ ശാസ്ത്രീയമായി ഉപദേശിക്കണം.

ഈ ആത്മാവ് ബ്രഹ്മമാണെന്ന് എല്ലാവര്‍ക്കുക്കും അനുഭവസിദ്ധമാകുമെന്നേ ഉപദേശിക്കേണ്ടതുള്ളൂ. അവേദ്യന്‍ എന്ന നിലയിലേ ആത്മാവിനെ അറിയാന്‍ കഴിയൂ. മറ്റ് ശ്രുതികളിലും ആത്മാവ് വേദ്യനല്ലെന്ന് പറയുന്നുണ്ട്. ഇങ്ങനെ ആത്മാവിനെ അറിഞ്ഞില്ലെങ്കില്‍ ഉപാധി ധര്‍മ്മങ്ങളെ ആത്മാവിന്റെ ധര്‍മ്മങ്ങളാണെന്ന് കരുതി സംസാരത്തില്‍പ്പെട്ട് കഷ്ടത്തിലാകും. സംസാരത്തില്‍പ്പെട്ടാല്‍ ഏതൊക്കെ അവസ്ഥകളെ അനുഭവിക്കേണ്ടിവരും എന്നതിനെ കാണിക്കുവാനും അതേത്തുടര്‍ന്ന് വൈരാഗ്യത്തെ ഉണ്ടാക്കുന്നതിനുമായി അടുത്ത അധ്യായം തുടങ്ങുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.