Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാതൃഭാഷാ സ്‌നേഹികളുടെ കണ്ണീര്‍ കാണണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 03:02 am IST
in Vicharam

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്നില്‍ തുടരുന്ന മനോദുഃഖമാണ് ഈ കത്തെഴുതുവാന്‍ പ്രേരണ നല്‍കിയത്. ആ പ്രേരണക്ക് ‘ജന്മഭൂമി’യും മുഖ്യപങ്ക് വഹിച്ചിരിക്കുന്നു.

എന്റെ അടുത്ത ബന്ധുവായ വനിതയും അവരുടെ ഭര്‍ത്താവും 16 വര്‍ഷമായി അമേരിക്കന്‍ഐക്യനാടുകളിലാണ്. അവര്‍ക്ക് വ്യത്യസ്ത കാലയളവില്‍ മൂന്നു ആണ്‍മക്കളുണ്ടായി. ഇപ്പോള്‍ ആ കുട്ടികള്‍ക്ക് 14, 10, 6 വയസ്സാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തുന്ന ആ കുടുംബാംഗങ്ങള്‍ തങ്ങളുടെ ബന്ധുക്കളോട് ആശയവിനിമയം നടത്തുമ്പോള്‍ ബന്ധുക്കള്‍ ആശ്ചര്യഭരിതരായിത്തീരുന്നു. അതിനുള്ള കാരണം വേറൊന്നുമല്ല, ജനനം മുതല്‍ അമേരിക്കയില്‍ വളരുകയും ഇംഗ്ലീഷ് ഭാഷയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്ന ആ കുട്ടികള്‍ മാതൃഭാഷയില്‍ സരളമായി സംസാരിക്കുന്നത് കേട്ടുനില്‍ക്കുമ്പോഴാണ് ഇവിടത്തെ അവരുടെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ആശ്ചര്യമുണ്ടാകുന്നത്. മാതൃഭാഷ അനായാസമായി ഉപയോഗിക്കുവാന്‍ ആ കുട്ടികളെ സജ്ജമാക്കിയത് അവരുടെ മാതാപിതാക്കളാണെന്ന് നിസ്സംശയം അനുമാനിക്കാവുന്നതാണ്.

എന്നാല്‍ കേരളത്തില്‍ ജനിച്ച്, വിദ്യാഭ്യാസം ചെയ്ത കുട്ടികള്‍, സംഭാഷണത്തിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പദങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ സ്വമാതൃഭാഷയോടു കാണിക്കുന്ന ഈ അവഗണനയ്‌ക്ക് കാരണക്കാര്‍ അവരുടെ മാതാപിതാക്കളും വിദ്യാലയങ്ങളിലെ അവരുടെ അധ്യാപകരും ആണെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ‘ഞായര്‍, തിങ്കള്‍…ശനി’ എന്നതിനു പകരം, ‘സണ്‍ഡേ, മണ്‍ഡേ…സാറ്റര്‍ഡേ’ എന്നും, ‘പത്തുമണി, പതിനൊന്നു മണി’ എന്നതിനു പകരം ‘ടെന്‍ ഒ ക്ലോക്ക്’, ‘ഇലവന്‍ ഒ ക്ലോക്ക്’ എന്നുമാണ് കുട്ടികള്‍ സംസാരത്തിനിടയില്‍ ഉച്ചരിക്കുന്നത്. മാതാപിതാക്കളും ഇതേ രീതിയാണ് അനുകരിച്ചുവരുന്നത്. ‘ഭാര്യ, ഭര്‍ത്താവ്’ എന്നീ പദങ്ങള്‍ ദുര്‍ലഭമാകുകയും ‘വൈഫ്, ഹസ്‌ബെന്‍ഡ്’ എന്നിവ സുലഭമാകുകയും ചെയ്തിരിക്കുന്നു.

സ്വന്തം മാതൃഭാഷയെ ഒരിക്കലും അവഗണിക്കരുതെന്നും, സ്വമാതൃഭാഷക്കാരോടു മാതൃഭാഷയില്‍ മാത്രമേ സംസാരിക്കാവൂവെന്നും സ്‌നേഹത്തോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക മാത്രമല്ല , മാതാപിതാക്കളും അധ്യാപകരും മാതൃഭാഷാ പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ചെയ്താലേ, കേരളത്തില്‍ത്തന്നെ മലയാളഭാഷയ്‌ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉന്നതസ്ഥാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കൂ.

മുകളില്‍ കുറിച്ച കാര്യങ്ങള്‍ എഴുതുവാനുള്ള പ്രേരണ ജന്മഭൂമിയില്‍ മാര്‍ച്ച് 20 ന് പ്രസിദ്ധീകരിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയും  അതിനു പിറ്റേ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗവും ആണ്. 

മലയാളഭാഷയ്‌ക്ക് പ്രാമുഖ്യം നല്‍കാനുള്ള വേറൊരു ശ്രമവും നടത്തേണ്ടതുണ്ട്. നമ്മുടെ വീട്, വിദ്യാലയ-വ്യാപാര സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്‌ക്കു മുന്‍പില്‍ എഴുതിവയ്‌ക്കുന്ന നാമഫലകങ്ങളില്‍ (നെയിംബോര്‍ഡുകള്‍) മലയാള ഭാഷയ്‌ക്ക് പ്രാമുഖ്യം നല്‍കാനുള്ള ശ്രമമാണ് ഇവിടെ ലക്ഷ്യമിടുന്നത്. സ്വമാതൃഭാഷാസ്‌നേഹികളുടെ കണ്ണീര്‍ സ്ഥായിയായി ഇല്ലാതാക്കാന്‍ ജന്മനാ മലയാളികള്‍ മാത്രമല്ല, മലയാളഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന കേരളീയരായ ‘അമലയാളികളും’ ഏറെ പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വാ. ലക്ഷ്മണപ്രഭു, 

എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.