Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നാടകം തന്നെ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 08:45 am IST
in Special Article

എന്നു തുടങ്ങി എന്ന് ഗവേഷണം നടത്തി കണ്ടെത്താവുന്ന വിഷയമാണ് നാടകവേദിയുടെ പിറവി എന്ന് തോന്നുന്നില്ല. മനുഷ്യന്റെ സമാന ജീവിതം എന്ന നിലയില്‍ എപ്പോഴും അവനൊപ്പം ഉണ്ടായിരുന്നു എന്ന നിലയില്‍ ഒരു തുടക്കത്തിയതി നാടകവേദിക്കില്ല. ചൂട്ടിന്റെയോ തീവെട്ടിയുടേയോ വെളിച്ചത്തില്‍ അത് എന്നോ ആരംഭിച്ചിരിക്കാം. അല്ലെങ്കില്‍ വെളിച്ചമില്ലാതെ അതിനുമുന്‍പും. 

എന്നാല്‍ ഇന്നുകാണുംവിധമുളള നാടകരൂപത്തിന്റെ പിറവി ക്രിസ്തുവിന് അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു. നാടകത്തിന്റെ ഗര്‍ഭഗൃഹം എന്നു വിശേഷണമുള്ള ഗ്രീസില്‍ ഏസ്‌കലീസിന്റെ രചനകളാണ് ഇത്തരം നാടകവേദിക്ക് ജന്മം നല്‍കിയത്. പിന്നീട് സോഫോക്‌ളീസിന്റേയും യൂറിപ്പിഡീസിന്റേയും വരവായി. രണ്ട് കഥാപാത്രങ്ങളും കോറസുമായിരുന്നു ഏസ്‌ക്കലീസിന്റെ നാടകങ്ങളില്‍ ഉണ്ടായിരുന്നത്. മിക്കവാറും പൊതു മനുഷ്യനേയും ചിലപ്പോള്‍ ദൈവങ്ങളേയും പ്രതീകവല്‍ക്കരിച്ചുള്ള കഥാപാത്രങ്ങളായിരുന്നു.

നാടക രചനയും അവതരണവുമായി ബന്ധപ്പെട്ട് പിന്നീട് ആരോഗ്യപരമായൊരു ഉണര്‍വുണ്ടാകുന്നത് 1576ല്‍ ലണ്ടനില്‍ നാടകഗൃഹം സ്ഥാപിച്ചതോടെയാണ്.ഷേക്‌സ്പിയര്‍ നാടകങ്ങളുടെ രചനയും അവതരണവുമുള്ള കാലമായിരുന്നു ഇത്്. സംസ്്കൃത നാടകങ്ങള്‍ക്കുള്ള ഇടം എന്നനിലയിലാണ് ഇന്ത്യയില്‍ ക്രിസ്തുവിന് മുന്‍പ് രണ്ടാംനൂറ്റാണ്ടില്‍ നാടകവേദിയുടെ പിറവി. ഒരു സമാധാന കാലത്തിന്റെ സ്പന്ദനമുള്ള ദീര്‍ഘനാലുകളില്‍ തന്നെയാണ് ഇന്ത്യ നാടകവേദിയുടെ വസന്തം എന്നാണ് നിയത ചരിത്രരേഖ. അതു നൂറ്റാണ്ടുകളോളം പിന്‍തുടര്‍ന്നുവെന്നതും അനുബന്ധമായി വായിക്കണം. പിന്നീട് നാടകവേദിയുടെ ആധുനികകാലം വരുന്നത് രവീന്ദ്രനാഥ ടാഗോറിന്റെ നാടകങ്ങളോടെയാണ്. തുടര്‍ന്ന് ഇന്ത്യയിലുടനീളം പടര്‍ന്നേറുകയായിരുന്നു നാടകവേദി.

കേരളത്തിലെന്നല്ല ഇന്ത്യയിലുടനീളം ഇന്നുകാണുന്ന വിവിധ തരം നാടകങ്ങളുടെ ആദ്യരൂപം ഒപ്പരേ എന്നോ ബാലെ എന്നോ പറയാവുംവിധം തികച്ചും രംഗാവിഷ്‌ക്കാരമായിരുന്നു പിന്നീടാണ് നാടക രചനയുടെ സാംഗത്യത്തിലേക്ക് നാടകം കടക്കുന്നത്. എന്നാലും അടിസ്ഥാനപരമായി നാടകം രംഗത്തവതരിപ്പിക്കുമ്പോള്‍ മാത്രമേ നാടകമാവൂ എന്ന വിചാരമാണ് പ്രബലം. നാടകം വായിക്കാനോ കേള്‍ക്കാനോ ഉള്ളതുമാത്രമല്ല.

വിവിധ തരത്തിലുളളതാണെങ്കിലും പ്രൊഫഷണല്‍-അമേച്വര്‍ എന്നിങ്ങനെ നാടകങ്ങളെ രണ്ടുവിധത്തില്‍ കണക്കാക്കുന്ന നമ്മുടെ നാടകവിചാരങ്ങളില്‍ ഒരുപക്ഷേ ഇന്നും കത്തിനില്‍ക്കുന്നത് പ്രൊഫഷണല്‍ നാടകങ്ങള്‍ തന്നെയാണ്. അവ സാധാരണക്കാരന്റെ മനോവിചാരങ്ങളുമായി സംവദിക്കുന്നവയാണ്.പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രാത്രികളില്‍ പലതും നാടകരാവുകളുടേതായിരുന്നു.നാടകം കലയോടൊപ്പം നൂറുകണക്കായ നാടകപ്രവര്‍ത്തകരുടെ ജീവോപാധി കൂടിയായിരുന്നു.അന്ന് സിനിമയെക്കാള്‍ കമ്പം നാടകത്തോടും സിനിമാ താരങ്ങളെക്കാള്‍ ഇഷ്ടം നാടക അഭിനേതാക്കളോടുമായിരുന്നു. കെ.ടി.മുഹമ്മദ്, എന്‍.എന്‍.പിള്ള, തിക്കോടിയന്‍, തോപ്പില്‍ ഭാസി, എസ്.എല്‍.പുരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കണിയാപുരം രാമചന്ദ്രന്‍, എന്‍.ബി.ത്രിവിക്രമന്‍ പിള്ള, വര്‍ഗീസ് പോള്‍, എന്‍.എന്‍.ഇളയത്. ദിനേശ് പളളത്ത്, ഫ്രാന്‍സിസ്.ടി.മാവേലിക്കര, ശ്രീമൂലനഗരം വിജയന്‍, എന്‍.എന്‍.ഗണേശ് എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ നാടക രചയിതാക്കളും സംവിധാകരും ആയിരക്കണക്കിന് മറ്റു നാടക പ്രവര്‍ത്തകരും അടങ്ങിയ ഈ രംഗം വളരെ ജനകീയമായിരുന്നു.അതുകൊണ്ടു തന്നെ നിരവധി നാടക സമിതികളും അന്നുണ്ടായിരുന്നു. കൊല്ലത്ത് നാടക ബുക്കിങ്ങിനായി മാത്രം അന്‍സാര്‍ ലോഡ്ജ് എന്നൊരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു.

 ഇന്നു നാടകരാവുകള്‍ കൊഴിഞ്ഞുപോയിരിക്കുന്നു. പ്രൊഫഷണല്‍ നാടകങ്ങളാകട്ടെ കുറവും. അമേച്വര്‍ നാടകങ്ങളാകട്ടെ രൂപത്തിലും ഭാവത്തിലുമായി വല്ലാതെ മാറിപ്പോയിട്ടുമുണ്ട്. വലിയ ശക്തിയാണ് നാടകങ്ങള്‍ക്ക്. ജനത്തെ ബോധവല്‍ക്കരിച്ച് ചീത്ത ഭരണകൂടങ്ങള്‍ക്കെതിരെ തിരിയാന്‍പോലും നാടകം പ്രേരിപ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.