Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീവ്രവാദികളുടെ അജണ്ട

Janmabhumi Online by Janmabhumi Online
Mar 20, 2018, 03:55 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഹൈന്ദവ മാനബിന്ദുക്കളെ ഇകഴ്‌ത്തിക്കാട്ടാനും അവഹേളിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇതിനായി പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയുമെല്ലാം മോശമെന്നും തെറ്റെന്നും ചിത്രീകരിച്ച് ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു. തീവ്രവാദികളുടെ പക്ഷം ചേരുന്നവരും നിരീശ്വരവാദികളുമടക്കം ഇതിനു പിന്നിലുണ്ട്. സനാതന ധര്‍മ്മത്തിനും സംസ്‌കാരത്തിനും ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ്  ഇവരെ അലോസരപ്പെടുത്തുന്നത്.

തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ഹോട്ടലില്‍ പശുമാംസവും മറ്റ് സസ്യേതര ഭക്ഷണവും വിളമ്പിയതും ഇതിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെയും സനാതന ധര്‍മ്മത്തിനുണ്ടാകുന്ന മുന്നേറ്റം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന്റെ ഒരു ഭാഗത്ത് മതപാഠശാലയും രാജരാജേശ്വരി ക്ഷേത്രവുമാണ് സ്ഥിതി ചെയ്യുന്നത്. പവിത്രമായി സൂക്ഷിക്കേണ്ട ക്ഷേത്രമുള്ളിടത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതുതന്നെ തെറ്റ്. അതില്‍ പശുമാംസം പാകംചെയ്ത് വില്‍പന നടത്താന്‍ തീരുമാനിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത തെറ്റ്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഉത്തരവാദപ്പെട്ടവര്‍ ഇതിനു കൂട്ടുനിന്നു എന്നത് അവരെല്ലാം എത്രത്തോളം ഹിന്ദു ആരാധനാലയങ്ങള്‍ ഭരിക്കാന്‍ യോഗ്യരാണ് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

ഹിന്ദുധര്‍മ്മത്തേയും ക്ഷേത്രവിശ്വാസത്തേയും അപമാനിക്കുന്ന ഈ സംഭവം ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാത്രമാണ് സിപിഎമ്മുകാരനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ബോധം. കാന്റീനില്‍ ഇനിമുതല്‍ സസ്യാഹാരം മാത്രമേ വിതരണം ചെയ്യാവൂ എന്നദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും ഇതിന് കാരണക്കാരായവര്‍ക്കെതിരെ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നറിയാനാണ് ക്ഷേത്ര വിശ്വാസികള്‍ക്ക് താല്‍പര്യം. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് വിലകുറച്ച് ആഹാരം നല്‍കുന്നു എന്ന ഒറ്റക്കാരണത്താലാണ് കാന്റീന്‍ നടത്തിപ്പുകാരന് ലാഭമുണ്ടാക്കാനായി മാംസാഹാരം വിളമ്പാനുള്ള അനുമതി നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ലാഭമുണ്ടായില്ലെങ്കില്‍ കാന്റീന്‍ അടച്ചിടുമെന്ന് കാന്റീന്‍ കരാറുകാരന്‍ പറഞ്ഞുവത്രെ. പൊതുജനങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാനായി കാന്റീനിനു പുറത്തേക്ക് വാതിലും വച്ചു. എന്നാല്‍ വിവാദമായപ്പോള്‍ ലാഭത്തിന്റെ കണക്കുപറഞ്ഞ് സംഭവത്തെ ലഘൂകരിക്കുകയാണ് ഇടതനുകൂല ദേവസ്വംബോര്‍ഡ് ജീവനക്കാര്‍. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. 

ദിനവും നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തുന്നത്. ഇതില്‍ ക്ഷേത്ര ജീവനക്കാര്‍ മുതല്‍ ശാന്തിനടത്തുന്നവരും തന്ത്രിമാരും വരെയുണ്ടാകും. അവര്‍ക്കെല്ലാം ഭക്ഷണം കഴിക്കേണ്ടിടത്താണ് ഈ ഹീനനടപടി. നിത്യപൂജയുള്ള രാജരാജേശ്വരി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഇവിടെ മാംസം വിളമ്പുന്നത് തടയണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് ആസ്ഥാനത്തുള്ളവര്‍ അത് ചെവിക്കൊണ്ടതേയില്ല. 

മാംസാഹാരം വിളമ്പുന്നത് അവസാനിപ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടെങ്കിലും നടപടി തെറ്റാണെന്ന് സമ്മതിക്കാന്‍ മന്ത്രിയോ ദേവസ്വം ബോര്‍ഡ് അധികൃതരോ തയ്യാറായിട്ടില്ല. ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുമെന്നതിനാല്‍ സസ്യാഹാരം മാത്രം മതിയെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തതാരായാലും മാപ്പ് അര്‍ഹിക്കുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി തയ്യാറാകണം. വിശ്വാസികളുടെ വികാരങ്ങളെയും മനസ്സിനെയും ഇത് മുറിവേല്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് അധികൃതരും മന്ത്രിയും വിശ്വാസികളോട് പരസ്യമായി മാപ്പുപറയണം. അല്ലെങ്കില്‍ ഹിന്ദുധര്‍മ്മത്തെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന തീവ്രവാദികളുടെ നടപടികള്‍ക്കൊപ്പമാണ് ഈ പ്രവൃത്തിയുമെന്ന് പറയേണ്ടിവരും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)
Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

Kerala

കനത്ത മഴ , 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, ഇരിട്ടി, നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും അവധി

India

സഹോദരന്റെ ജീവൻ തിരികെ നൽകിയ മഹാദേവന് നന്ദി ; പ്രാർത്ഥിക്കാൻ ശിവക്ഷേത്രത്തിലെത്തി മുസ്ലീം സ്ത്രീ

India

തിരുപ്പതിയിലും, വൈഷ്ണോദേവിയിലും എത്തി ഷാരൂഖ് പ്രാർത്ഥിച്ചിട്ടുണ്ട് ; മകന് മഹാഭാരതം വായിച്ചു കൊടുത്തിട്ടുണ്ട് ; ഗൗരി ഖാൻ

Kerala

ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ: ബെയ്ലി പാലം താത്കാലികമായി അടച്ചു

പുതിയ വാര്‍ത്തകള്‍

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പണവും ടിക്കറ്റ് റാക്കും നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി

Puri, July 7 (ANI): Devotees in large number take part in the two-day Lord Jagannath Rath Yatra, in Puri on Sunday. (ANI Photo)

ജഗന്നാഥ ഭഗവാന്‌റെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങി, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പങ്കെടുക്കും

ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്‌ട്രീയത്തിനും അതീതം-മുഖ്യമന്ത്രിക്ക് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കണ്ണൂര്‍ മയ്യില്‍ പാമ്പ് ശല്യം രൂക്ഷം, ആശങ്കയില്‍ നാട്ടുകാര്‍

നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കല്‍: അറസ്റ്റിലായ അറബി ജ്യോതിഷി യൂസഫലിയുടെ മാനഭംഗത്തിന് ഇരയായത് നിരവധി സ്ത്രീകള്‍

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

മഴ തുടരുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies