Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ത്രിപുരയില്‍ തിരിച്ചുവരുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 05:50 am IST
in Vicharam

‘അരിയെത്ര? പയറഞ്ഞാഴി’ എന്ന ശൈലി ആരുടെ നാവിന്‍തുമ്പിലും ഉണ്ടാവും. ഏതാണ്ട് അതേപോലെയാണ് സിപിഎം ജിഹ്വ ‘ദേശാഭിമാനി’ യുടെ തിങ്കളാഴ്ചത്തെ  മുഖപ്രസംഗം. ‘തിരിച്ചുവരും കൂടുതല്‍ കരുത്തോടെ’ എന്ന് വെല്ലുവിളി ഉയര്‍ത്തി എഴുതിയ ലേഖനത്തില്‍ എങ്ങനെയാണ് തിരിച്ചുവരാന്‍ പോവുന്നത് എന്നു പറയുന്നില്ല.  ലോകത്തെ കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന എഴുത്തുകാരുടെ പേര് ഒന്നൊന്നായി എടുത്തുകാണിക്കുന്നുണ്ട്. ‘എന്റെ ഉപ്പാപ്പയ്‌ക്ക് ആറാനയുണ്ടായിരുന്നു’ എന്നു പറയുംപോലെയാണ് കാര്യങ്ങള്‍.

വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായതിനാലാണ് നമ്മുടെ പാര്‍ട്ടി തോറ്റതെന്ന് ഒരു ചലച്ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഏതാണ്ട് അതേവികാരമാണ് ദേശാഭിമാനി പ്രകടിപ്പിക്കുന്നത്.

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവനെ ഒരുതരത്തിലും ഉയരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ സ്വഭാവം. കാരണം അവര്‍ ഉയര്‍ന്നുവന്നാല്‍ കൊടിപിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും ആളെ കൊല്ലാനും ആളുണ്ടാവില്ല. നേതാക്കളുടെ മക്കളൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ളയിടങ്ങളില്‍ പഠിക്കുന്നു, കോര്‍പറേറ്റ് കണ്ണടകള്‍ വയ്‌ക്കുന്നു, അവര്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ചുകഴിയുന്നു. അണികളെ അങ്ങേയറ്റത്തെ നികൃഷ്ട ജീവികളായി കണക്കാക്കുന്നു. ത്രിപുരയില്‍ മാത്രമല്ല, കമ്യൂണിസം നില നില്‍ക്കുന്നയിടങ്ങളിലൊക്കെയുള്ള അവസ്ഥയതാണ്. ഇത് സാധാരണക്കാര്‍ തിരിച്ചറിഞ്ഞതിന്റെ തിരിച്ചടിയാണ് ബംഗാളില്‍ കണ്ടത്; അതിന്റെ തുടര്‍ച്ച ത്രിപുരയിലും.

പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നാല്‍ ഗുണ്ടാത്തലവന്‍ നിയന്ത്രിക്കുന്ന ഇടങ്ങള്‍ പോലെയാണ്. പാര്‍ട്ടിക്കാരുടെ അനുവാദമില്ലാതെ മറ്റൊരു പാര്‍ട്ടിക്കാരനോട് സംസാരിക്കാന്‍ പോലുമാവില്ല. ഷേക്‌സ്പിയര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ‘തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കും’ പുറത്തു നിന്ന് കാണുമ്പോള്‍ തുടുത്തിരിക്കുന്ന കമ്യൂണിസം അങ്ങേയറ്റം കെട്ടതാണെന്ന് തിരിച്ചറിയുന്ന നിമിഷം ജനങ്ങള്‍ അത് കുപ്പത്തൊട്ടയില്‍ വലിച്ചെറിയും. ബംഗാളില്‍ അതു സംഭവിച്ചു.  ഇപ്പോള്‍ ത്രിപുരയിലും.

യഥാര്‍ത്ഥ വസ്തുതകള്‍ കാണാതെ, ഗീര്‍വാണമടിക്കുന്ന ‘ദേശാഭിമാനി’ ത്രിപുരയുടെ വര്‍ണക്കാഴ്ചകള്‍ മാത്രമല്ല കാണേണ്ടത്. ജനങ്ങളെ എങ്ങനെയൊക്കെയാണ് കാല്‍നൂറ്റാണ്ട് പീഡിപ്പിച്ച് രസിച്ചതെന്നറിയണം. അതിന്റെ പേരില്‍ പരസ്യമായി അവിടത്തെ ജനങ്ങളോട് മാപ്പു പറയണം. ഇനിയുള്ള കാലം അതിന്റെ പാപ പരിഹാരാര്‍ത്ഥം അവരെ സേവിക്കണം. അതല്ലാതെ കേന്ദ്ര സര്‍ക്കാരിനും മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരെ നട്ടാല്‍ പൊടിക്കാത്ത നുണ വിത്തുകള്‍ വിതയ്‌ക്കാനല്ല ശ്രമിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.