Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉയരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:45 am IST
in Sports

കേപ്ടൗണ്‍: കേപ്ടൗണില്‍ തകര്‍ത്താടിയ ഇന്ത്യക്ക് മുന്നില്‍ ചരിത്രം വാതില്‍തുറന്നുകൊടുത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇരട്ട പരമ്പരവിജയമെന്ന റെക്കോഡുമായി ഇന്ത്യന്‍ ടീം ചരിത്രത്താളുകളില്‍ ഇടം പിടിച്ചു. അവസാന ഓവറുകളില്‍ ആവേശം കത്തിക്കയറിയ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രമെഴുതിയത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യക്ക് സ്വന്തമായി. കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീം നേരത്തെതന്നെ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.

നിര്‍ണായകമായ മൂന്നാം ട്വന്റി 20 യില്‍ അരങ്ങേറ്റക്കരനായ ക്രിസ്ത്യന്‍ ജോങ്കര്‍ അവസാനം ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ അതിജീവിച്ചാണ് ഇന്ത്യ വിജയത്തേരിലേറിയത്. 172 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ആതിഥേയരെ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 165 റണ്‍സില്‍ കെട്ടിയിട്ടു. 24 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 49 റണ്‍സ് കുറിച്ച ജോങ്കറിനെ ശര്‍മയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 172 റണ്‍സ്. ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റിന് 165 റണ്‍സ്.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുമിനയും ശക്തമായി പൊരുതി 41 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും അടിച്ച് 55 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു.

പതിമൂന്ന് ഓവറില്‍ 79 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയ ദക്ഷിണാഫ്രിക്ക ഡുമിനയും ജോങ്കറും ഒത്തുചേര്‍ന്നതോടെ വിജയപ്പടവുകള്‍ കയറുമെന്ന് തോന്നിച്ചു. മൂന്ന് ഓവറുകളില്‍ ഇവര്‍ മൂന്ന് റണ്‍സ് അടിച്ചെടുത്തതോടെ ആതിഥേയര്‍ക്ക് പ്രതീക്ഷയായി. താക്കുറിന്റെ പന്തില്‍ ഡുമനിയും ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ ജോങ്കറും അടിയറവ് പറഞ്ഞതോടെ വിജയം ഇന്ത്യന്‍ തീരമണഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ബുംറ, താക്കുര്‍, പാണ്ഡ്യ, റെയ്‌ന എന്നവര്‍ ഓരോ വിക്കറ്റ് എടുത്തു. പരമ്പരയിലെ താരത്തിനുള്ള അവാര്‍ഡ് ഭുവനേശ്വര്‍കുമാറും കളിയിലെ കേമനുള്ള അവാര്‍ഡ് സുരേഷ് റെയ്‌നയും സ്വന്തമാക്കി.

ഒരു വിക്കറ്റെടുത്ത റെയ്‌ന ബാറ്റിങ്ങിലും തിളങ്ങി. ഇരുപത്തിയേഴ് പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 43 റണ്‍സ് എടുത്തു. ഓപ്പണര്‍ ധവാന്‍ 40 പന്തില്‍ 47 റണ്‍സും അടിച്ചെടുത്തതോടെയാണ് ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 172 റണ്‍സ് കുറിച്ചത്. മനീഷ് പാണ്ഡ്യ 21 റണ്‍സും കാര്‍ത്തിക് 13 റണ്‍സും നേടി.

പുറം വേദനയെ തുടര്‍ന്ന് വിട്ടുനിന്ന വിരാട് കോഹ് ലിക്ക് പകരം രോഹിത് ശര്‍മയാണ് നിര്‍ണാകയ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.