Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സിനിമാ നിരൂപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:30 am IST
in Varadyam

ഭരതന്‍ സ്മാരക പുരസ്‌കാരം നേടിയ ഡോ. അബേഷ് രഘുവരന്റെ എഴുത്തുജീവിതം

  

സിനിമയിലെ എഴുത്തുകള്‍ കേവലം തിരക്കഥയെഴുത്ത് മാത്രമല്ല. സിനിമാരംഗത്തുതന്നെയുള്ള വിവിധ തലങ്ങളിലെ സര്‍ഗ്ഗാത്മകതയെ അക്ഷരങ്ങളാല്‍ അടയാളപ്പെടുത്തുന്നതും സിനിമായെഴുത്തുതന്നെ. അതില്‍ ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് സിനിമാ നിരൂപണം. ദൃശ്യമാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലും  സിനിമാനിരൂപണം ഒരു പ്രത്യേകവിഭാഗമായി ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ആ രംഗത്തെ സജീവസാന്നിധ്യമായി മാറുകയാണ് ആലപ്പുഴ സ്വദേശി ഡോ. അബേഷ് രഘുവരന്‍. ഏറ്റവും ഒടുവിലായി വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡിസെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  സിനിമാനിരൂപണത്തിനുള്ള 2017 ലെ ഭരതന്‍ സ്മാരക പുരസ്‌കാരം ഇദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്. 

സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ സര്‍ഗ്ഗാത്മക രചനയില്‍ സജീവമായിരുന്നെങ്കിലും സിനിമയിലും മറ്റ് ഇതര രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഠനകാലം കഴിഞ്ഞതോടെയാണ്. സയന്‍സ് വിഷയത്തിലാണ് ഡോക്ടറേറ്റ്  നേടിയതെങ്കിലും ഒഴിവുസമയങ്ങളില്‍ സാഹിത്യരചനയ്‌ക്കുകൂടി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും, കഥകളും എഴുതിയിരുന്ന അബേഷ്,  അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പ്രേരണയാലാണ് സിനിമാതിരക്കഥയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞ കഥ തിരക്കഥയാക്കാന്‍ രാജേഷ് നിര്‍ബന്ധിച്ചു.

എന്നാല്‍ അത് പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ രാജേഷ് ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം, രണ്ടാമതൊരു തിരക്കഥ കൂടി അബേഷ് പൂര്‍ത്തിയാക്കി. എന്നാല്‍ സിനിമയില്‍ ഒരു തുടക്കക്കാരന് ധാരാളം പരിമിതികള്‍ ഉണ്ടെന്നും, മുന്‍വിധിയോടെയാണ് ഒരു നവാഗതന്റെ കഥയെ സംവിധായകനും, നിര്‍മ്മാതാവും, താരവും വിലയിരുത്തുന്നതെന്നാണ് അബേഷിന്റെ അഭിപ്രായം. തിരക്കഥ കൂടാതെ ഗാനരചനയിലും, നിരൂപണത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്. ധാരാളം ഭക്തിഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചു. ‘സിനിമ ഒരു ആഗോളസാര്‍വത്രിക മാധ്യമമെന്ന നിലയിലും, ഇത്രയേറെ ജനങ്ങള്‍ക്ക് സ്വീകാര്യവും സ്വാധീനവുമുള്ള മാധ്യമമെന്ന നിലയില്‍ ഓരോ സിനിമയും പുലര്‍ത്തേണ്ട ഉത്തരവാദിത്തം നിറവേറ്റാതെയിരിക്കുമ്പോള്‍ പണം മുടക്കിക്കാണുന്ന പ്രേക്ഷകര്‍ക്ക് മിണ്ടാതെയിരിക്കാനാവില്ല.

സമയംകൊല്ലികളും, പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നതുമായ സിനിമകള്‍ പോസ്റ്റ്‌മോര്‍ട്ടം അര്‍ഹിക്കുന്നു’ എന്ന പക്ഷക്കാരനാണ് അബേഷ്. അതിനാലാവണം മോശം സിനിമകളെ നിരൂപിക്കുമ്പോള്‍ അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഉപയോഗിച്ചുകാണുന്നത്. ഭരതന്‍ സ്മാരക പുരസ്‌കാരം നേടിയ രചനയെ ജൂറി വിലയിരുത്തിയത്, ‘സിനിമയുടെ സാങ്കേതികമായ വശങ്ങളെ വര്‍ത്തമാനകാലരാഷ്‌ട്രീയവും, വര്‍ത്തമാനകാല സംഭവ വികാസങ്ങളുമായി ഇഴചേര്‍ത്തുവെക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുകയും, കേവലം സിനിമയുടെ സാങ്കേതികവശങ്ങള്‍ മാത്രം പരാമര്‍ശിക്കാതെ ആ സിനിമ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയവും, പിന്നണിയില്‍ ഉള്ളവരുടെ സാമൂഹിക ചുറ്റുപാടും ഒക്കെച്ചേര്‍ന്ന് പൂര്‍ണ്ണമായ ഒരു സര്‍ഗ്ഗസൃഷ്ട്ടിയായി അബെഷിന്റെ രചനകള്‍ രൂപാന്തരം പ്രാപിച്ചു ‘എന്നാണ്. എഴുത്തില്‍ അങ്ങനെയൊരു വ്യത്യസ്ഥതയും, മൗലികതയും പുലര്‍ത്തുന്നവയാണ് അബേഷിന്റെ ഓരോ രചനയും. 

മറ്റു ജോലിക്കൊപ്പം ഒഴിവുസമയങ്ങളിലാണ് സര്‍ഗ്ഗാത്മകരചനകളുമായി മുന്നോട്ടുപോകുന്നത്. കഥാരചനയ്‌ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഒരു മുന്‍നിര മാസികയില്‍ കോളമിസ്റ്റ് ആണ്.  രണ്ടുതിരക്കഥകള്‍ പൂര്‍ത്തിയാക്കി. അത് സിനിമയാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മൂന്നാമതായി ഇപ്പോള്‍ ഒരു ബിഗ്ബജറ്റ് പുരാണകഥയുടെ തിരക്കഥയുടെ പണിപ്പുരയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.