Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാക്ഷരതാപ്രേരക്മാരുടെ വേതനം വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:30 am IST
in Kerala

പാലക്കാട്: സാക്ഷരത പ്രേരക്മാരുടെ   വേതനം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രതിമാസം 12,000 മുതല്‍ 15,000 രൂപവരെ ലഭിച്ചിരുന്നത് ഇനി നാലായിരം രൂപയായി കുറയും. തുല്യത പരീക്ഷക്ക് ആളെ ചേര്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയേ ഇനി  ഇവര്‍ക്ക് വേതനം നല്‍കൂ. 1999 മുതല്‍ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് സേവനം ചെയ്തുവന്ന പ്രേരക്മാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. എട്ടുമാസത്തെ വേതനം കുടിശ്ശികയാണ്. അതിനു പുറമെയാണ് പുതിയ ഇരുട്ടടി.

 പ്രേരക്മാരുടെ  ശമ്പളത്തിന്റെ 60 ശതമാനമാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കിതുക തുല്യത പരീക്ഷയെഴുതുന്നവരുടെ ഫീസില്‍ നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇനി സാക്ഷരത, നാലാംതരം തുല്യത, ഏഴാം തരം തുല്യത എന്നീ പരീക്ഷകള്‍ക്ക് 50 പഠിതാക്കളെ ചേര്‍ക്കുന്നവര്‍ക്കു മാത്രം സര്‍ക്കാരിന്റെ 60 ശതമാനം തുക നല്‍കിയാല്‍ മതിയെന്നാണ് ഈ മാസം 16ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അല്ലാത്തവര്‍ക്ക് പകുതി തുക നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇത് പാലിച്ച് സാക്ഷ്യം പത്രം നല്‍കുന്നവര്‍ക്ക് മാത്രമേ ജനുവരി മുതല്‍ ശമ്പളം കിട്ടൂ.

ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിലായി സംസ്ഥാനത്താകെ 2300 ഓളം പ്രേരക്മാരാണുള്ളത്. 500,400,350 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലുള്ള പ്രേരക് മാര്‍ക്ക് പ്രതിദിന വേതനം. അവധി, വിശേഷ ദിവസങ്ങളില്‍ വേതനമില്ല. സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച് പഠിക്കാന്‍ ആളെ ചേര്‍ക്കാന്‍ കഴിയാത്ത പ്രേരക്മാരുടെ മാസവരുമാനം 4000 രൂപയിലേക്ക് താഴും. അതേസമയം ഇവരെ ഏല്‍പ്പിച്ചിരിക്കുന്ന മറ്റുജോലികള്‍ക്ക് കുറവൊന്നും വരുത്തിയിട്ടുമില്ല. തുല്യത പരീക്ഷക്ക് ആളെ ചേര്‍ക്കുന്നതിനു പുറമെ അക്ഷരലക്ഷം, പരിസ്ഥിതി സാക്ഷരത, ആദിവാസി സാക്ഷരത, തുടങ്ങിയ പ്രവര്‍ത്തനങ്ങളും ചെയ്യണം. ദിവസവും നിര്‍ബന്ധമായും ഓഫീസിലിരിക്കണം. സാധാരണ കുടുംബങ്ങളില്‍ നിന്നുവരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം പ്രേരക്മാരും. എട്ടുമാസത്തെ വേതനം കിട്ടാത്ത പലരും കടുത്ത ദാരിദ്ര്യത്തിലാണ്. ശമ്പളം കിട്ടാത്തതിനാല്‍ മരുന്നുവാങ്ങാന്‍ കഴിയുന്നില്ലെന്നും കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും പറയുന്ന ഒരു വനിതാപ്രേരകിന്റെ ശബ്ദ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ശമ്പളം കിട്ടാന്‍ ലക്ഷ്യം തികയ്‌ക്കണമെന്ന നിര്‍ദേശം സാക്ഷരതാ പ്രേരക്മാരെ സെയില്‍സ്മാന്‍മാരെപ്പോലെ കാണുന്നതിന് തുല്യമാണെന്ന് ദേശീയ സാക്ഷരത പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സന്തോഷ്‌കുമാര്‍ പ്രതികരിച്ചു.  സാക്ഷരതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഓണറേറിയം കുടിശ്ശിക തുക ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.