Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമല്‍ ഹാസന്റെ വിഘടന വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Vicharam

മഹാഭാരത കാലഘട്ടത്തിനുശേഷം ഭൂമിശാസ്ത്രപരമായി ഭാരതത്തെ രണ്ടായി വിശേഷിപ്പിച്ചിരുന്നു. സ്‌കന്ദ പുരാണത്തില്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്. വിന്ധ്യാപര്‍വ്വതനിരയ്‌ക്ക് വടക്കുള്ള പ്രദേശം ഗൗഢദേശമെന്നും, തെക്കുള്ള പ്രദേശം ദ്രാവിഡ ദേശമെന്നുമാണ് ആ വിശേഷണം. ധാരാളം പര്‍വ്വതങ്ങളുള്ള പ്രദേശം, സമുദ്രത്താല്‍ ചുറ്റപ്പെട്ടുള്ള പ്രദേശം എന്നതിനാലാണ് യഥാക്രമം ഗൗഢദേശമെന്നും, ദ്രാവിഡ ദേശമെന്നുള്ള നാമങ്ങള്‍ നല്‍കുവാനുള്ള കാരണം.

ദ്രാവിഡ ദേശമെന്നാല്‍ ഇന്നു നമ്മള്‍ അറിയുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. ഗോവയും ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍, ഭാരതത്തെ ഭരിച്ചിരുന്നത് ഭാരതത്തിനുവെളിയില്‍ നിന്നുവന്നിട്ടുള്ള സംസ്‌കൃതഭാഷ സ്വായത്തമാക്കിയ ആര്യന്മാര്‍ ആണെന്നും, അക്കാരണത്താല്‍ വിദേശീയരായ തങ്ങള്‍ക്കും ഭാരതത്തെ ഭരിക്കാന്‍ അവകാശമുണ്ടെന്നും ഭാരതീയരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ രാഷ്‌ട്രങ്ങളുണ്ട്.  ബ്രിട്ടീഷുകാരുടെ തിരക്കഥയായിരുന്നു ആര്യ- ദ്രാവിഡ ജനവിഭാഗങ്ങള്‍ എന്നത്. തമിഴ്ഭാഷയും തമിഴരുടെ സംസ്‌കാരവും ആര്യന്മാരുടെതില്‍നിന്ന്  ഉന്നതമാണെന്നു സ്ഥാപിക്കുവാനായിട്ടാണ് ദ്രാവിഡകഴകം എന്നും പിന്നീട് ദ്രാവിഡ മുന്നേറ്റകഴകമെന്നും പേരിട്ട് ആരംഭിച്ച് തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്‌ട്രീയ കക്ഷികള്‍. വിദ്യാഭ്യാസത്തില്‍ പിന്നാക്കമായ സാധാരണക്കാരായ തമിഴരെ ദ്രാവിഡചിന്തയിലേക്ക് ആകര്‍ഷിക്കാന്‍ തമിഴ്ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരെ ഈ പാര്‍ട്ടികള്‍ വിനിയോഗിച്ചു. മു.കരുണാനിധി, എം.ജി.രാമചന്ദ്രന്‍, ജെ.ജയലളിത എന്നിവര്‍ തമിഴ്‌നാടു മുഖ്യമന്ത്രിമാരായത് അങ്ങനെയാണ്.

ഇന്ന്, സാധാരണക്കാരായ തമിഴ് ജനതയിലും ഭാരതസംസ്‌കാരം ഒന്നാണ്, രണ്ടല്ലായെന്ന ചിന്ത ഉടലെടുക്കുകയും, അത് ദൃഢമാകുകയും ചെയ്യുന്നുവെന്നതറിയാതെയാണ്, ദ്രാവിഡമെന്ന പേര് ദുര്‍വിനിയോഗം ചെയ്ത് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രഹവുമായി ചലച്ചിത്ര അഭിനേതാവ് കമല്‍ ഹാസന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഒരു തമിഴ് മാസികയിലെ തന്റെ പ്രതിവാര കോളത്തിലൂടെയാണ്, ദ്രാവിഡ മുഖ്യമന്ത്രിമാര്‍ ഒന്നിക്കണമെന്നും ദ്രാവിഡവാദം ഉയര്‍ത്തിയുള്ള രാഷ്‌ട്രീയമാണ് താന്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും അഭിനേതാവ് അറിയിച്ചിരിക്കുന്നത്. 

ദ്രാവിഡ സംസ്‌കാരം ദക്ഷിണഭാരതത്തിലേതാണ് എന്നുപറയുന്ന കമല്‍ ഹാസന്‍ പണ്ട് ‘ഏക് ദൂജെ കേലിയേ’ എന്ന ഹിന്ദി ചലച്ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നു. താന്‍ ഹിന്ദി (ആര്യ) ഭാഷാ വിരോധിയല്ലെന്നും അക്കാരണത്താലാണ്  ഹിന്ദി ഭാഷാ സ്വായത്തകമാക്കിയതെന്നും അഭിമാനിച്ചിരുന്നു. ഇത് ഇരട്ടത്താപ്പാണ്. തന്റെ ചലച്ചിത്രാഭിനയത്തെ ഇനി ജനങ്ങള്‍ സ്വീകരിക്കുകയില്ലായെന്നു മനസ്സിലാക്കിക്കൊണ്ടാണ്, ആര്യ-ദ്രാവിഡ വിഭജന ആശയം ദുരുപയോഗം ചെയ്ത് കമല്‍ഹാസന്‍ ഇറങ്ങിയിരിക്കുന്നത്, മുഖ്യമന്ത്രിയാകണമെന്ന അത്യാഗ്രവുമായി. 

വാ.ലക്ഷ്മണപ്രഭു

എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.