Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ജിഷ്ണു പ്രണോയുടെ മരണത്തിന് നാളെ ഒരു വര്‍ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:48 pm IST
in Special Article

” കേസ് സിബിഐ അന്വേഷിക്കുന്നു.  മുഖ്യമന്ത്രി ഇനിയും വീട് സന്ദര്‍ശിച്ചിട്ടില്ല.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കൊലക്കേസില്‍ പ്രതിയായി. “

കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്റു സ്വാശ്രയ എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് തൂങ്ങി മരിച്ചിട്ട് നാളെ ഒരുവര്‍ഷമാകുന്നു. കേസില്‍ സിബിഐ അന്വേഷണത്തിനു തുടക്കമായി. 

സിപിഎം പ്രവര്‍ത്തകരുടെ കുടുംബമാണ് ജിഷ്ണുവിന്റേതെങ്കിലും മുഖ്യമന്ത്രി പിണറായിജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ജിഷ്ണുവിന്റെ അമ്മ മഹജിയെ പോലീസ് റോഡില്‍ വലിച്ചിഴച്ചത് വിവാദമാദയിരുന്നു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലക്കേസില്‍ പ്രതിയായി ജാമ്യത്തിലാണ്.

പരീക്ഷയ്‌ക്ക് കോപ്പിയടിച്ചുവെന്ന് അദ്ധ്യാപകര്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ ഹോസ്റ്റല്‍ പരിസരത്ത് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വാശ്രയ കോളെജുകള്‍ക്കെതിരേയും കാമ്പസില്‍ മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടത്തുന്ന പീഡനങ്ങള്‍ക്കെതിരേയും വമ്പിച്ച പ്രക്ഷോഭമായി മാറിയ ആ ആത്മഹത്യ 2017 ജനുവരി ആറിന് ആയിരുന്നു. 

നാദാപുരം സ്വദേശിയായ ജിഷ്ണുവിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഇടതുപക്ഷ രാഷ്‌ട്രീയക്കാരായിരുന്നു. ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ ജിഷ്ണുവിന്റെ മരണം രാഷ്‌ട്രീയമാക്കി, പാമ്പാടി നെഹ്റു കോളെജ് കാമ്പസ് തല്ലിത്തകര്‍ക്കുകയും കോളെജ് പൂട്ടിക്കുകയും ചെയ്തു. സമരം മറ്റു വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തു, മറ്റു കാമ്പസുകളിലേക്കും വ്യാപിച്ചു, വിദ്യാഭ്യാസ മേഖലയാകകെ ദിവസങ്ങളോളം സ്തംഭിച്ചു.

കോളെജ് മാനേജ്മെന്റിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസ്,, പിആര്‍ഒ, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായി, ഹൈക്കോടതിയില്‍നിന്ന് താല്‍ക്കാലിക ജാമ്യവും നേടി. ജിഷ്ണുവിന്റെ മരണത്തിന് ഒരു വര്‍ഷമാകുമ്പോള്‍ സ്ഥിതി വിശേഷമിങ്ങനെ: 

– കോളെജ് ചെയര്‍മാന്‍ ഉള്‍പ്പെടെ അധികൃതര്‍ അറസ്റ്റിലായി, താല്‍ക്കാലിക ജാമ്യം നേടി.

– വടക്കാഞ്ചേരി കോടതിയില്‍ പ്രത്യേക പോലീസ് അന്വേഷണ സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസ് തുടരുകയാണ്. 

– ജിഷ്ണുവിന്റെ അമ്മ മഹിജ, കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു. അവരെ പോലീസ് തടയുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്തത് വിവാദമായി.

– മഹിജയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നയിച്ചതും സംഘര്‍ഷം ഉണ്ടാക്കിയതും ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്താണെന്ന് ആരോപിച്ച്, സിപിഎം വടകര,വണ്ണാര്‍കുടി (കോഴിക്കോട്) ബ്രാഞ്ച് അംഗത്വം പാര്‍ട്ടി പുതുക്കിക്കൊടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ നാദാപുരം ലേഖകന്‍ സ്ഥാനം ശ്രീജിത്ത് രാജിവെച്ചു.

– കേസില്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം നിന്ന് എന്തു സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി. 

– ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല, അമ്മയെ നേരിട്ട് സമാശ്വസിപ്പിച്ചിട്ടില്ല.

– സംഭവം നടന്ന് ഒമ്പതു മാസത്തിനു ശേഷം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സിബിഐയോട് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 

– സിബിഐ തയ്യാര്‍ അറിയിച്ചു.

– നെഹ്റു കോളെജ് കാമ്പസില്‍ ഇപ്പോള്‍ ക്ലാസ് നടക്കുന്നുണ്ട്.

– പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍, സംഭവത്തെ തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന കാര്യങ്ങള്‍ക്ക് യുക്തമായ തെളിവുകള്‍ ചേര്‍ത്തിട്ടില്ല. കോളെജില്‍ ഇടിമുറിയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലില്ല. 

– പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയ്‌ക്കു മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കപ്പെട്ടതായി പോലീസ്  റിപ്പോര്‍ട്ടിലില്ല. 

– കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി, ജാമ്യം നേടി.

– സംഭവ കാലത്ത് കോളെജ് പ്രിന്‍സിപ്പലായിരുന്ന വരദരാജന്‍ ഇപ്പോള്‍ എംഇഎസ് എഞ്ചിനീയറിങ് കോളെജ് ഡീനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.