Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം ജില്ലാ കമ്മറ്റിയില്‍ കൊലക്കേസ് പ്രതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 09:56 pm IST
in Kozhikode

കൊയിലാണ്ടി: സിപിഎ മ്മിന്റെ പുതിയ ജില്ലാ കമ്മിറ്റിയില്‍ പയ്യോളി മനോജ് വധക്കേസിലെ പ്രതി സ്ഥാനം പിടിച്ചു. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടി ചന്തുമാസ്റ്റര്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും.

കടുത്ത വിമര്‍ശനത്തിനിടയിലും ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും. മോഹനന് പകരം ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് എം മെഹബൂബിന്റെയും കെ. പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെയും പേര് ഉയര്‍ന്നെങ്കിലും മോഹനന് തന്നെ സെക്രട്ടറിയായി നിലനിര്‍ത്തണമെന്ന സംസ്ഥാന തല തീരുമാനം നടപ്പാവുകയായിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജയില്‍വാസം അനുഭവിച്ച മോഹനനെ മാറ്റിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിലയിരുത്തല്‍.

43 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പേര്‍ പുതുമുഖങ്ങളാണ്. ഒഴിവാക്കപ്പെടുമെന്ന് കരുതിയ എം കെ നളിനിയെ നിലനിര്‍ത്തി. മന്ത്രി ടി പി രാമകൃഷ്ണന്റെ ഭാര്യയാണ് നളിനി. ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യ കെ കെ ലതികയും കമ്മിറ്റിയില്‍ ഇടമുറപ്പാക്കി. എന്നാല്‍ ടി പി ബാലകൃഷ്ണന്‍ നായരെ ഒഴിവാക്കി. ഔദ്യോഗിക പക്ഷത്തിന് ഭീഷണി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭാസ്‌കരന്‍ വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് പുതിയ കമ്മിറ്റി. മുമ്പ് വിഎസ് പക്ഷക്കാരായിരുന്ന പലരും കൂറുമാറി ഔദ്യോഗിക പക്ഷത്ത് ചേര്‍ന്നതോടെയാണ് ജില്ലാ കമ്മിറ്റിയില്‍ ഇടം പിടിച്ചത്.

പി വിശ്വന്‍, എം ഭാസ്‌കരന്‍, സി ഭാസ്‌കരന്‍, എം മെഹബൂബ്, കെ പി കുഞ്ഞമ്മദ്കുട്ടി, ടി പി ദാസന്‍, എം മെഹബൂബ്, ജോര്‍ജ്ജ് എം തോമസ്, എ കെ പത്മനാഭന്‍, കെ ദാസന്‍, കെ കുഞ്ഞമ്മദ്, എ കെ ബാലന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി എ മുഹമ്മദ് റിയാസ്, എം ഗിരീഷ്, ടി. ചന്തുമാസ്റ്റര്‍, കാനത്തില്‍ ജമീല, ടി പി. ബിനീഷ് തുടങ്ങിയവരാണ് ജില്ലാ കമ്മിറ്റിയിലെ പ്രമുഖര്‍.

മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പൊതുചര്‍ച്ചയിലും ഗ്രൂപ്പ് ചര്‍ച്ചയിലും കടുത്ത വിമര്‍ ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ വിവിധ ഘട്ടത്തില്‍ ഇടപെട്ടാണ് ചര്‍ച്ചകള്‍ ഒഴിവാക്കിയത്.

സമ്മേളനം ഗെയില്‍ വിരുദ്ധ സമരത്തെ തള്ളികൊണ്ട് പ്രമേയം പാസാക്കി. വികസന വിരോധികളാണ് സമരത്തിലെന്ന് നിക്ഷിപ്ത താത്പര്യക്കാരും വര്‍ഗീയതീവ്രവാദ സംഘടനകളുമാണ് സമരത്തിലെന്ന് പ്രമേയം കുറ്റപ്പെടുത്തി.ജനങ്ങളെ ഇളക്കി വിടാനും കലാപം സൃഷ്ടിക്കാ നും ശ്രമം നടന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി. വര്‍ഗ്ഗീയ മതതീവ്രവാദ നിലപാടുകള്‍ തിരിച്ചറിഞ്ഞ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പിന്തുണ നല്‍കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ സംസാരിച്ചു. പി.മോഹനന്‍ അധ്യക്ഷനായി. ടി.പി.രാമകൃഷ്ണന്‍, എളമരം കരീം, എ.പ്രദീപ്കുമാര്‍, എം.മെഹ്ബൂബ്, പി.സതീദേവി, എന്‍. കെ.രാധ, പി.വിശ്വന്‍, കെ.കുഞ്ഞമ്മദ്കുട്ടി, കെ.കെ.മുഹമ്മദ്, പി.വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.