Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 09:57 pm IST
in Wayanad

കല്‍പ്പറ്റ : ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയിലാണെന്ന്. കര്‍മ്മസമിതി നടത്തിവന്ന സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും അഞ്ച് കൊല്ലത്തിനുശേഷം വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. വ്യാജരേഖ ചമച്ച് ക്വാറി ഉടമ ഈ കാലയളവില്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.

നവംബര്‍ 27ന് വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ നല്‍കിയ ആധികാരിക രേഖയില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്നും ക്വാറി ഉടമയുടെ കൈവശമുള്ള ലോക്കേഷന്‍ സ്‌കെച്ച് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇത് ഖനനത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു എന്നും പറയുന്നു.

75 ആദിവാസി കുടുംബങ്ങളിലായി 300ഓളം അംഗങ്ങ ള്‍ താമസിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കൊയറ്റ്പാറക്കുന്നിലെ ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ കാലങ്ങളായി സമരം നയിക്കുന്നത്. പാവപ്പെട്ട വനവാസികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് വനവാസികളുടെ ഭൂമി കയ്യേറി അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ഉടമ മാത്യു ജോസഫ് എന്നയാളുടെ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതായും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തുകയുണ്ടായി.

നിരന്തര പ്രക്ഷോഭങ്ങളുടെഭാഗമായി ക്വാറിയുടെ പ്രവര്‍ത്തനം പല അവസരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു. കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നഡബ്യു(സി)നമ്പര്‍ 35962/15 കേസ്സില്‍ ക്വാറിയിംഗ് ലിസ്സിന് അനുവദിക്കപ്പെട്ട ഭൂമിയുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ താഹസില്‍ദാരെ ചുമതലപ്പെടുത്തി. പട്ടയ സ്‌ക്കെച്ച്പ്രകാരം ലിസ്സിന് ലഭിച്ച ഭൂമി അളക്കാതെ ലൊക്കേഷന്‍ സ്‌ക്കെച്ച്‌കൊണ്ട് ഭൂമി അളന്ന് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുകയാണ് ഉണ്ടായതെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. വെള്ളമുണ്ട വില്ലേജില്‍സര്‍വ്വേനമ്പര്‍ 622/എല്‍പ്പെട്ട പട്ടയസ്‌ക്കെച്ചുകള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമികളായ എല്‍എ21/84 ചീനിക്കോട്ടില്‍ നാരായണന്‍ ഒരേക്കര്‍, എല്‍എ27/86 ടി. കെ. കണ്ണന്‍ 1.65, എല്‍എ 12/69 പി. പി.കുട്ടന്‍ 1.60ഏക്കര്‍ എന്നീ ഭുമികള്‍ എല്ലാംകൂടി നാല് ഏക്കര്‍ പതിനഞ്ച് സെന്റിനാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

പരസ്പരം അതിര്‍ത്തി പങ്കിടാത്ത ഈ ഭൂമികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ ഒരു പ്ലോട്ടായി സ്‌ക്കെച്ച് വരച്ച് ക്വാറിക്ക് അനുമതി ലഭിക്കുവാന്‍ കൂട്ടുനിന്നതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് വില്ലേജ്ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതുപ്രകാരമുള്ള ഭൂമിയില്‍പ്പെടാത്ത ആദിവാസികള്‍ കൈവശംവെക്കുന്ന സ്ഥലത്താണ് ഇത്രയുംവര്‍ഷം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.

കോടതി ഉത്തരവ് പ്രകാരം ലീസ്സിന് അനുവദിച്ച പട്ടയസ്‌ക്കെച്ച് പ്രകാരമുള്ള ഭൂമി അളക്കുകയാണെങ്കില്‍ ക്വാറിയെ സംബന്ധിച്ച അനധികൃത കയ്യേറ്റം കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന ക്വാറി തൊട്ടടുത്തു താമസിക്കുന്ന ആദിവാസികളുടെ വീടിനും സ്വത്തിനും ജീവനും ഭീഷണിയാണ്. പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നതുകാരണം വീടുകളില്‍ താമസിക്കാന്‍ വനവാസികള്‍ ഭയപ്പെടുകയാണ്. ഇതും വില്ലേജ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോളനിയിലേക്കുള്ള ഏക വഴിയായ വാളാരംകുന്ന് കൊയറ്റ്പാറ റോഡില്‍കൂടി നിരന്തരം 10ഓളം ടിപ്പര്‍ലോറിക ള്‍ കല്ലുമായി പോകുന്നതിനാ ല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാ ന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുവാനോ രോഗികളെ ആശുപത്രിയിലെത്തിക്കാനോ തുടങ്ങി പ്രധാന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുകയാണ്. ഇതെല്ലാം ചൂണ്ടികാട്ടിയാണ് കര്‍മ്മസമിതിയുടെ പ്രക്ഷോഭം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.