Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 09:57 pm IST
in Wayanad

കല്‍പ്പറ്റ : ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയിലാണെന്ന്. കര്‍മ്മസമിതി നടത്തിവന്ന സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും അഞ്ച് കൊല്ലത്തിനുശേഷം വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. വ്യാജരേഖ ചമച്ച് ക്വാറി ഉടമ ഈ കാലയളവില്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.

നവംബര്‍ 27ന് വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ നല്‍കിയ ആധികാരിക രേഖയില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്നും ക്വാറി ഉടമയുടെ കൈവശമുള്ള ലോക്കേഷന്‍ സ്‌കെച്ച് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇത് ഖനനത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു എന്നും പറയുന്നു.

75 ആദിവാസി കുടുംബങ്ങളിലായി 300ഓളം അംഗങ്ങ ള്‍ താമസിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കൊയറ്റ്പാറക്കുന്നിലെ ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ കാലങ്ങളായി സമരം നയിക്കുന്നത്. പാവപ്പെട്ട വനവാസികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് വനവാസികളുടെ ഭൂമി കയ്യേറി അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ഉടമ മാത്യു ജോസഫ് എന്നയാളുടെ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതായും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തുകയുണ്ടായി.

നിരന്തര പ്രക്ഷോഭങ്ങളുടെഭാഗമായി ക്വാറിയുടെ പ്രവര്‍ത്തനം പല അവസരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു. കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നഡബ്യു(സി)നമ്പര്‍ 35962/15 കേസ്സില്‍ ക്വാറിയിംഗ് ലിസ്സിന് അനുവദിക്കപ്പെട്ട ഭൂമിയുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ താഹസില്‍ദാരെ ചുമതലപ്പെടുത്തി. പട്ടയ സ്‌ക്കെച്ച്പ്രകാരം ലിസ്സിന് ലഭിച്ച ഭൂമി അളക്കാതെ ലൊക്കേഷന്‍ സ്‌ക്കെച്ച്‌കൊണ്ട് ഭൂമി അളന്ന് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുകയാണ് ഉണ്ടായതെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. വെള്ളമുണ്ട വില്ലേജില്‍സര്‍വ്വേനമ്പര്‍ 622/എല്‍പ്പെട്ട പട്ടയസ്‌ക്കെച്ചുകള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമികളായ എല്‍എ21/84 ചീനിക്കോട്ടില്‍ നാരായണന്‍ ഒരേക്കര്‍, എല്‍എ27/86 ടി. കെ. കണ്ണന്‍ 1.65, എല്‍എ 12/69 പി. പി.കുട്ടന്‍ 1.60ഏക്കര്‍ എന്നീ ഭുമികള്‍ എല്ലാംകൂടി നാല് ഏക്കര്‍ പതിനഞ്ച് സെന്റിനാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

പരസ്പരം അതിര്‍ത്തി പങ്കിടാത്ത ഈ ഭൂമികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ ഒരു പ്ലോട്ടായി സ്‌ക്കെച്ച് വരച്ച് ക്വാറിക്ക് അനുമതി ലഭിക്കുവാന്‍ കൂട്ടുനിന്നതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് വില്ലേജ്ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതുപ്രകാരമുള്ള ഭൂമിയില്‍പ്പെടാത്ത ആദിവാസികള്‍ കൈവശംവെക്കുന്ന സ്ഥലത്താണ് ഇത്രയുംവര്‍ഷം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.

കോടതി ഉത്തരവ് പ്രകാരം ലീസ്സിന് അനുവദിച്ച പട്ടയസ്‌ക്കെച്ച് പ്രകാരമുള്ള ഭൂമി അളക്കുകയാണെങ്കില്‍ ക്വാറിയെ സംബന്ധിച്ച അനധികൃത കയ്യേറ്റം കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന ക്വാറി തൊട്ടടുത്തു താമസിക്കുന്ന ആദിവാസികളുടെ വീടിനും സ്വത്തിനും ജീവനും ഭീഷണിയാണ്. പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നതുകാരണം വീടുകളില്‍ താമസിക്കാന്‍ വനവാസികള്‍ ഭയപ്പെടുകയാണ്. ഇതും വില്ലേജ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോളനിയിലേക്കുള്ള ഏക വഴിയായ വാളാരംകുന്ന് കൊയറ്റ്പാറ റോഡില്‍കൂടി നിരന്തരം 10ഓളം ടിപ്പര്‍ലോറിക ള്‍ കല്ലുമായി പോകുന്നതിനാ ല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാ ന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുവാനോ രോഗികളെ ആശുപത്രിയിലെത്തിക്കാനോ തുടങ്ങി പ്രധാന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുകയാണ്. ഇതെല്ലാം ചൂണ്ടികാട്ടിയാണ് കര്‍മ്മസമിതിയുടെ പ്രക്ഷോഭം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.