Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് അവയവദാനം കുറയുന്നു; ഈ വര്‍ഷം 11 ദാതാക്കള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:50 am IST
in Kerala

കോട്ടയം: അവയവദാനത്തിന്റെ മഹത്വവും ആധികാരികതയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണങ്ങള്‍ നടന്നിട്ടും ഈ വര്‍ഷം സംസ്ഥാനത്ത് അവയവദാനം ഏറ്റവും കുഞ്ഞു. ആയിരത്തിലധികം രോഗികളാണ് സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.

കേരള നെറ്റ്‌വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന്റെ(കെഎന്‍ഒഎസ്) ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം ദാതാക്കളുടെ എണ്ണം 11 മാത്രമാണ്. ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, പാന്‍ക്രിയാസ് അടക്കം 34 അവയവങ്ങളാണ് ഇവരിലൂടെ ദാനം ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷമാണ് ദാതാക്കളില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 2012-ല്‍ ആരംഭിച്ച ‘മൃതസഞ്ജീവനി’ പദ്ധതിയാണ് അവയവദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിച്ചത്. കെഎന്‍ഒഎസിന്റെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ട്രാന്‍സ്പ്ലാന്റ് രജിസ്റ്ററിലൂടെ അവയവ ശസ്ത്രക്രിയയ്‌ക്ക് കാത്തിരിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ക്രമത്തിനനുസരിച്ച് ദാതാക്കളെ കണ്ടെത്തി അറിയിക്കും. ഇതായിരുന്നു പദ്ധതി. മൃതസഞ്ജീവനിയിലൂടെ ഏറ്റവും കൂടുതല്‍ അവയവദാനങ്ങള്‍ 2015ലായിരുന്നു. 76 അവയവമാറ്റ ശസ്ത്രക്രിയകളാണ് അന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വൃക്കമാറ്റ ശസ്ത്രക്രിയയ്‌ക്കാണ് ഏറ്റവുമധികം പേര്‍ കാത്തിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് വിവിധ രക്തഗ്രൂപ്പുകളിലായി 1653 പേരാണ് വൃക്കയ്‌ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2016-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണാനന്തര അവയവദാനം നടക്കുന്ന സംസ്ഥാനം എന്ന വിശേഷണമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍, ഇന്ന് അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് മാറി.

എന്തുകൊണ്ട് കുറയുന്നു?

അവയവദാനം കുറഞ്ഞതിന് പിന്നില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന തെറ്റായ പല ധാരണകളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. കച്ചവട താല്‍പര്യങ്ങളാണ് അവയവദാനത്തിന് പിന്നിലെന്ന ആരോപണങ്ങളും ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അപകടത്തില്‍ മരണമടയുന്നതോ, മസ്തിഷ്‌ക്കമരണം സംഭവിക്കുന്നതോ, ആയ വ്യക്തികളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതും കാരണമാകുന്നുണ്ട്.

നിയമപരമായ കെട്ടുപാടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആശുപത്രി അധികൃതര്‍ ആഗ്രഹിക്കുന്നതുംഒരു കാരണമാണ്. മസ്തിഷ്‌ക്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ശനമായ നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കാനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ മുതല്‍ ബോധവത്ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് കെഎന്‍ഒഎസ് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

Football

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

പുതിയ വാര്‍ത്തകള്‍

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.