Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രഹസ്യരേഖകളുടെ ചുരുളഴിച്ച് പുരാരേഖ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:14 am IST
in Thiruvananthapuram

തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള താളിയോല ഗന്ഥങ്ങളും രാജക്കന്മാരുടെ ഉത്തരവുകളും 1888 ലെ മലയാള പാഠപുസ്തകവുമെല്ലാം കോര്‍ത്തിണക്കിയ പുരാരേഖ പ്രദര്‍ശനം കാണാന്‍ ചരിത്രാന്വേഷികളുടെ തിരക്ക്. ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ശ്രീപദ്മനമാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകള്‍ മുതല്‍ റവന്യൂവകുപ്പിന്റെ കയ്യില്‍പോലുമില്ലാത്ത ഭൂമി സെറ്റില്‍മെന്റ് വരെ വടക്കേകോട്ടയിലുള്ള സംസ്ഥാന ആര്‍ക്കൈവ്‌സ് ഓഫീസിലെ പ്രദര്‍ശനത്തില്‍ ഉണ്ട്. ലോകപൈതൃക വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

14-ാം നൂറ്റാണ്ടുമുതലുള്ള മതിലകം രേഖകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യആകര്‍ഷണം. താളിയോലകള്‍ ചുരുട്ടി വലിയ കെട്ടുകളാക്കി വച്ചിരിക്കുന്ന 3000ല്‍ അധികം ‘ചുരുണ’കളില്‍ 2800 ഉം മതിലകം രേഖകളാണ്. 1750 ല്‍ (കൊല്ലവര്‍ഷം 925) തിരുവിതാംകൂര്‍ രാജകുടുംബം ശ്രീപദ്മനമാഭന് സ്വത്തുക്കള്‍ സമര്‍പ്പിച്ച് നല്‍കിയ ‘തൃപ്പടിദാനം’ താളിയോല അതേ പ്രൗഢിയില്‍ സൂക്ഷിച്ചിരിക്കുന്നു. താളിയോലയില്‍ എഴുതിയ രാമായണം കിളിപ്പാട്ട്, ആയുര്‍വേദ ചികിത്സാഗ്രന്ഥങ്ങള്‍, പണ്ടുകാലത്ത് എഴുതാനുപയോഗിച്ചിരുന്ന നാരായം എന്നിവയും ശ്രദ്ധേയമാണ്.

രാജാക്കന്മാര്‍ നടത്തിയ ആക്രമണങ്ങള്‍, ദത്ത് എടുക്കല്‍ രേഖകള്‍, കൃഷി സംബന്ധിച്ച കണക്കുകള്‍, ആഭ്യന്തര വിഷയങ്ങള്‍ തുടങ്ങി അന്നത്തെ സാമൂഹ്യപശ്ചാത്തലം ഒക്കെ മനസിലാക്കാം. 1862 മുതല്‍ 1902 വരെ ഉണ്ടാക്കിയ 137 പേജുകളുള്ള ‘പെരിയാര്‍ കരാര്‍’ പ്രദര്‍ശനത്തിലുണ്ട്. ഭൂമി സംബന്ധമായ റവന്യൂവകുപ്പിന്റെ അത്താണിയായ സെറ്റില്‍മെന്റ് രേഖ ഇവിടെ മാത്രമാണുള്ളത്. 1881 ല്‍ ഗാര്‍ത്തുവേറ്റ് സായിപ്പ് തയ്യാറാക്കിയ ആറാം ഫോമിലെ മലയാളം പാഠപുസ്തകം അന്നത്തെ അധ്യാപന-പഠനശൈലി വ്യക്തമാക്കുന്നു. മലയാളനാടകം ‘മണ്ണാങ്കട്ട’, അഭിജ്ഞാന ശാകുന്തളം, 1888ല്‍ തയ്യാറാക്കിയ മലയാളം വ്യാകരണം, സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയെക്കുറിച്ച് അച്ചടിച്ച കവിതകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. 1937 ല്‍ എന്‍. വെങ്കിട്ടരാമന്‍ തയ്യാറാക്കിയ ‘ഭൂഗോള ശാസ്ത്രം’ പുസ്തകത്തില്‍ ഇന്ത്യന്‍ മാഹസമുദ്രത്തെ ‘ഹിന്ദു മഹാസമുദ്ര’മെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇവിടെ എത്തിയാല്‍ മനസിലാകും.

ഇന്ന് ഇംഗ്ലീഷ് ഭാഷയില്‍ മലയാളത്തിലെ സന്ദേശങ്ങള്‍ അയയ്‌ക്കുന്നപോലെ, തമിഴ് അക്ഷരങ്ങള്‍ കൊണ്ടാണ് മലയാള ആശയം താളിയോലകളില്‍ എഴുതിയിരിക്കുന്നത്. വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പഴയകാല ലിപികളില്‍ എഴുതിയിട്ടുള്ളവയില്‍ സംസ്‌കൃതവും ഉണ്ട്. അവ വായിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒപ്പം ഉണ്ടാകും. പ്രദര്‍ശനം ഡിസംബര്‍ ഒന്നിന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.