Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഴിമുഖം പദ്ധതിയല്ല അഴിമതി പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:50 am IST
in Thiruvananthapuram

പേട്ട: വേളി പൊഴിക്കരയില്‍ ആരംഭിക്കാന്‍ പോകുന്നത് അഴിമുഖം പദ്ധതിയല്ല മറിച്ച് അഴിമതി പദ്ധതിയാണ്. തുറമുഖ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ അനുമതിയോടെയുളള കരാറിലാണ് അഴിമതി വ്യക്തമാകുന്നത്. അയോഗ്യരെന്ന് ചൂണ്ടിക്കാട്ടി പുറന്തളളിയ കരാറുകാര്‍ ഒരുമാസത്തെ കാലയളവില്‍ യോഗ്യരായി മാറി. ദില്ലി പിഡബ്ല്യുഡി പ്രതിപാദിക്കുന്ന നിരക്കിനെക്കാളും അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ധന ദുരൂഹത ഉയര്‍ത്തുന്നു.

2016 ഏപ്രിലിലാണ് ഓപ്പറേഷന്‍ അനന്തയില്‍പ്പെടുത്തി ആദ്യടെന്‍ഡര്‍ തുറമുഖവകുപ്പ് എന്‍ജിനീയറിംഗ്‌വിഭാഗം പുറത്തിറക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ച് മണിക്കൂറുകള്‍ക്കുള്ളിലായതിനാള്‍ ടെന്‍ഡര്‍ അസാധുവാക്കപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ടെണ്ടറില്‍ കോഴഞ്ചേരി സ്വദേശി ബെന്നിപോള്‍, കെകെ എന്‍ജിനീയറിംഗ് കമ്പനി മൂവാറ്റുപുഴ, നെയ്യാറ്റിന്‍കര സ്വദേശി കെ.വി. സൂരജ്കുമാര്‍, ഐഎംഎസ്ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ എന്നിവരാണ് പങ്കെടുത്തത്. 2017 മാര്‍ച്ചില്‍ കൂടിയ തുറമുഖ എന്‍ജിനീയറിംഗ് വിദഗ്ധസമിതിയുടെ ഈ കരാറുകാരെ അയോഗ്യരെന്ന് കണ്ട് ഒഴിവാക്കി. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 11 ന് വീണ്ടും പ്രസിദ്ധീകരിച്ച ടെണ്ടറില്‍ സൂരജ്കുമാര്‍ യോഗ്യത നേടി. പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ഭരണകര്‍ത്താക്കളും ഉേദ്യാഗസ്ഥ ലോബിയും തമ്മിലുളള ഒത്തുകളിയാണ് കരാര്‍ മറിമായത്തിന് പിന്നിലെന്നാണ് ആരോപണം. കോണ്‍ക്രീറ്റ് പുലിമുട്ടുകള്‍ക്ക് പുറമെ 1,60,586 ടണ്‍ പാറയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടതായി കരാറില്‍ പറയുന്നത്. എന്നാല്‍ പാറയ്‌ക്ക് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വില ദില്ലി പിഡബ്ല്യുഡി നിശ്ചയപ്രകാരമുളള വിലയെക്കാള്‍ കൂടുതലാണ്. 10 മുതല്‍ 200 കിലോ വരെയുളളത് 69,518 ടണ്‍. കിലോ 748 രൂപയും. 300 മുതല്‍ 500 വരെയുളള 50,363 ടണ്‍ പാറയ്‌ക്ക് കിലോ 942 രൂപ. 500 കിലോക്ക് മുകളിലോട്ടുളള 40,705 ടണ്‍ പാറയ്‌ക്ക് കിലോ 913 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പിഡബ്ല്യുഡി പ്രകാരം എല്ലാതരം പാറയ്‌ക്കും കിലോ 460 രൂപയാണ്. ഈ സാഹചര്യത്തില്‍ ഏഴുകോടിയോളം രൂപ അധികമാകും. ഇത് നഗ്നമായ അഴിമതിയാണെന്ന് വ്യക്തം.

കടലില്‍ കൃത്യതവരുത്തി പാറകള്‍ നിക്ഷേപിക്കുന്ന ആധുനികസംവിധാനങ്ങള്‍ മറച്ചുപിടിച്ചാണ് നിര്‍മാണരീതി കാണിച്ചിരിക്കുന്നത്. ജിപിഎസിന്റെ സഹായത്തോടെ ആഴങ്ങളിലെ അളവ് തിട്ടപ്പെടുത്താം. എന്നാല്‍ ലോറികളിലെത്തിക്കുന്ന പാറകള്‍ അഴിമുഖം നിര്‍മിക്കേണ്ടിടത്ത് അടുക്കിവച്ച് അളവ് തിട്ടപ്പെടുത്തി ഡ്രജ്ജ് ചെയ്തഭാഗത്ത് നിക്ഷേപിക്കുകയാണ് രീതിയെന്ന് കരാറില്‍ പറയുന്നു. ഇത്തരത്തില്‍ കരാറില്‍ തന്നെ പൊരുത്തക്കേടുകള്‍ പ്രത്യക്ഷമായിരിക്കെ അഴിമുഖനിര്‍മാണം ധ്രുതഗതിയിലാക്കാന്‍ കച്ചകെട്ടുകയാണ് ഇടത് സര്‍ക്കാര്‍.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.