Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിത്രഗുപ്തന്‍ മുഖ്യപ്രതിഷ്ഠ

Janmabhumi Online by Janmabhumi Online
Nov 13, 2017, 09:03 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ചിത്രഗുപ്തന്‍ മുഖ്യപ്രതിഷ്ഠയായുള്ള ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന് കാഞ്ചീപുരത്തേതാണത്രെ. മറ്റു പതിനാലിടങ്ങളില്‍ ഉപദേവതാ സ്ഥാനമുണ്ട്. യമരാജാവിന്റെ മന്ത്രിയെന്നാണല്ലോ ചിത്രഗുപ്തനെ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാവ് ആദിത്യദേവനിലൂടെയാണ് ചിത്രഗുപ്തനെ സൃഷ്ടിച്ചത്. അതുകൊണ്ട് യമരാജാവിന്റെ ഇളയ സഹോദരനാണ് ചിത്രഗുപ്തന്‍. ഇരിക്കുന്ന നിലയിലാണ് പ്രതിഷ്ഠ.

ഒരു കാല്‍ മടക്കിവച്ചിരിക്കുന്നു. തൂക്കിയിട്ട മറ്റേ കാല്‍ താമരപ്പൂവിന് മുകളിലാണ്. ഇടതുകയ്യില്‍ ഓലക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായുള്ള നിലയില്‍ പിടിച്ചിരിക്കുന്നു. വലതുകയ്യില്‍ പേന/ എഴുത്താണി ഉണ്ട്. മനുഷ്യര്‍ ചെയ്യുന്ന നന്മകളും തിന്മകളും എഴുതിവച്ച് കൂട്ടിനോക്കി അവരുടെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേയ്‌ക്കാണോ എന്ന് തീരുമാനിക്കുന്നത് ചിത്രഗുപ്തനാണ്.

നവഗ്രഹങ്ങളില്‍ ഒന്നായ കേതുവിന്റെ അധിദേവതയാണ് ചിത്രഗുപ്തന്‍. കേതുദോഷം ലഘൂകരിക്കാനും ചിത്രഗുപ്തന്‍ സഹായിക്കുന്നു.കാഞ്ചീപുരത്തെ ഒരു പ്രത്യേക വിഭാഗക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ നിയന്ത്രണം. പൂജാദികര്‍മ്മങ്ങളും അഭിഷേകവും എല്ലാം പതിവുണ്ടിവിടെ. പൗര്‍ണമി നാളുകളില്‍ പ്രത്യേക പൂജകളുമുണ്ട്. ഏപ്രില്‍ മാസത്തില്‍ ചിത്രാ പൗര്‍ണമി ഉത്സവം അതിവിപുലമായി ആഘോഷിക്കുന്നു ഇവിടെ.

ഉത്സവത്തിനും എഴുന്നള്ളിപ്പിനുമുള്ള പഞ്ചലോഹവിഗ്രഹത്തോടൊപ്പം പത്‌നി കര്‍ണികാംബാളുമുണ്ട്. ഉത്സവമൂര്‍ത്തികള്‍ രണ്ടുപേരും നില്‍ക്കുന്ന നിലയിലാണ്.

കാഞ്ചീപുരം നഗരമധ്യത്തില്‍, ബസ് സ്റ്റാന്റില്‍നിന്ന് അധികം അകലെയല്ലാതെ, റോഡരികിലായിത്തന്നെയാണ് ക്ഷേത്രം. നെല്ലുകാര തെരുവില്‍.മൂന്നുനിലയുള്ള രാജഗോപുരമുണ്ട്. മറ്റൊരു ഐതിഹ്യവും പറഞ്ഞുവരുന്നു. ഭൂമിയില്‍ ധര്‍മ്മം പുലരാനും മനുഷ്യരുടെ സല്‍പ്രവൃത്തികള്‍ എണ്ണപ്പെടുന്നു എന്ന ബോധം സൃഷ്ടിക്കാനും എന്തുവേണമെന്ന് ശിവന്‍ പാര്‍വതിയുമായി ചര്‍ച്ച ചെയ്തു.

അതിനിടെ ഒരു സ്വര്‍ണ്ണത്തകിടില്‍ ശിവന്‍ ഒരു ചിത്രം ആലേഖനം ചെയ്തു. ദേവി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ശിവന്‍ ചിത്രത്തിന് ജീവന്‍ നല്‍കി. മനുഷ്യരുടെ നല്ലതും നല്ലതല്ലാത്തതുമായ ചെയ്തികളുടെ കണക്ക് സൂക്ഷിക്കാനാണ് ശ്രീപരമേശ്വരന്‍ ഇതു ചെയ്തത്. ചിത്രത്തില്‍നിന്നും രൂപംകൊണ്ടതിനാല്‍ ചിത്രഗുപ്തന്‍ എന്ന പേരും പിന്നീട് കിട്ടി. യമദേവന്റെ കണക്കുസൂക്ഷിപ്പുകാരനായി നിയോഗിച്ചു.  ശൈവരും വൈഷ്ണവരും ചിത്രഗുപ്തനെ ആരാധിക്കുന്നതായി കാണാം.

 

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies