Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആരാധകര്‍ ഒഴികിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:06 pm IST
in Sports

തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടുകള്‍ക്കൊടുവില്‍ അനന്തപുരിയില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസിലാഡ് മത്സരം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെആരാധകര്‍ ഒഴുകിയെത്തി. . സ്—റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലും കഴക്കൂട്ടം പാതയരുകിലും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സികളും ദേശീയ പതാകയും വില്‍ക്കുന്നവര്‍ നിരന്നിരുന്നു. മുഖത്ത് ചായം തേച്ചുനല്‍കുന്നയിടങ്ങളിലും നല്ല തിരക്കായിരുന്നു.

മൂന്നു മണിക്ക് പ്രവേശനം തുടങ്ങി അധികം കഴിയും മുന്‍പേ സ്‌റ്റേഡിയം ജനസാഗരമായി. താമസിയാതെ മഴയും വിരുന്നുകാരനായെത്തി. കനത്തമഴ പെയ്യുമ്പോഴും ആര്‍പ്പുവിളികളോടെയും കരഘോഷത്തോടെയും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ കുട്ടിക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകര്‍ കാത്തിരുന്നു.

മൂന്നരയോടെ മഴ ശക്തിപ്രാപിച്ചു. ഇടയ്‌ക്കിടെ മഴയുടെ ശക്തി കുറഞ്ഞതോടെ ഗാലറികള്‍ ആരവമുയര്‍ത്തി ഇളകി മറിഞ്ഞു. 4.35 ഓടെ മഴ മാറി. ഇതോടെ ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ട് നീക്കാന്‍ സൂപ്പര്‍ സോപ്പറുമായി ഗ്രൗണ്ട് സ്റ്റാഫ് രംഗത്തിറങ്ങി. പിച്ച് മൂടിയിട്ടിരുന്ന ടാര്‍പ്പോളിനില്‍ കെട്ടിനിന്ന വെള്ളം സ്പോഞ്ച് ഉപയോഗിച്ച് ഒപ്പിയെടുത്ത് ബക്കറ്റില്‍ നിറച്ച് ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലായി ജീവനക്കാര്‍. മഴക്കാറ് കാരണം ഇരുട്ടിലായ മൈതാനത്ത് വെളിച്ചം വിതറി അഞ്ച് മണിയോടെ ഫ്‌ളഡ്‌ലിറ്റുകള്‍ മിഴിതുറന്നു.

5.20 ഓടെ ന്യൂസിലാന്‍ഡ് താരങ്ങളും 5.40ന് ഇന്ത്യന്‍ താരങ്ങളും സ്‌റ്റേഡിയത്തിലെത്തി. ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ഇരുടീമുകളെയും വരവേറ്റത്. പത്ത് മിനിറ്റിനുശേഷം നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മൈതാനത്തേക്ക് എത്തി. . കൈയില്‍ ചായ കപ്പുമേന്തിയാണ് കോഹ്‌ലി മൈതനത്ത് എത്തിയത്. കൂടെ പരിശീലകന്‍ രവിശാസ്ത്രിയും. ഗഡ് ഔട്ടിന് മുന്നില്‍ കസേരക്ക് മുകളില്‍ വെള്ളക്കുപ്പിവെച്ച് പന്ത് കൊണ്ട് എറിഞ്ഞു വീഴ്‌ത്തി കോഹ്്‌ലിയും കൂട്ടരും എറിഞ്ഞു രസിച്ചു. പിന്നീട് കോഹ്‌ലിയും ശാസ്ത്രിയും മൈതാനത്തെ കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിനിടെ വീണ്ടും ചാറ്റല്‍ മഴ.

ടാര്‍പ്പോളിന്‍ കൊണ്ടു വീണ്ടും മൈതാനം മൂടി. പത്ത്മിനിറ്റിനുശേഷം മഴ കുറഞ്ഞു. ആറരയോടെ മൈതാനത്തെ വെള്ളം നീക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങി. . അധികം കഴിയും മുന്നേ അറിയിപ്പ് എത്തി. മഴകാരണം ടോസ് വൈകുമെന്ന്. തൊട്ടുപിന്നാലെ മഴ വീണ്ടും ശക്തിപ്രാപിച്ചു. മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ കോഹ്‌ലിയും കൂട്ടരും വീണ്ടും ഗ്രൗണ്ടിലേക്ക്. ഇത്തവണ ഫുട്‌ബോളുമായാണ് അവര്‍ മൈതാനത്ത് എത്തിയത്.

ക്യാപ്റ്റനൊപ്പം രോഹിത് ശര്‍മ്മയും മനീഷ് പാണ്ഡേയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും പന്തുകളി തുടങ്ങി. ഇടയ്‌ക്ക് രോഹിത് ശര്‍മ്മ പിന്‍വാങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ കൂട്ടിനെത്തി. ഇന്ത്യന്‍ താരങ്ങളുടെ പന്തുതട്ടല്‍ ഗ്യാലറിക്ക് ആവേശം പകര്‍ന്നു. ഒടുവില്‍ ഗോളടിച്ചും കളിച്ചു രസിച്ചും കോഹ്‌ലിയും സംഘവും 7.30 ഓടെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. എട്ട് കഴിഞ്ഞപ്പോള്‍ മഴ മാറി. 8.45ഓടെ ഇരുടീമുകളും ഗ്രൗണ്ടിലെത്തി വാം അപ്പ് നടത്തി. 9.15ന് കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ ടോസ് ചെയ്തു. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരം എട്ട് ഓവറാക്കി ചുരുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.